൧൦൩ കൎത്താവിന്റെപ്രാൎത്ഥന.
വത്വകൃപെക്ക്അവർഒത്തവകാശികൾഎന്നുഒൎത്തുബഹു
മാനംകൊടുത്തുകൊൾവിൻ—(൧വെത.൩,൭)—നിങ്ങളുടെവഷള
ത്വങ്ങൾഅത്രെദൈവത്തിന്നുംനിങ്ങൾക്കുംഭിന്നതവരുത്തികെ
ൾക്കാതെപൊവാൻനിങ്ങളുടെപാപങ്ങൾതിരുമുഖത്തെനിങ്ങ
ളിൽനിന്നുമറച്ചു—(യശ.൫൯,൨)—നമ്മുടെവഷളത്വങ്ങളെവി
ട്ടുതിരിഞ്ഞുനിന്റെസത്യത്തിൽവിവെകമുള്ളവർആകെണ്ട
തിന്നുനമ്മുടെദൈവമായയഹൊവയുടെമുഖംപാൎത്തുയാചിച്ചതും
ഇല്ല—അതുകൊണ്ടുയഹൊവദൊഷത്തിന്നായിജാഗരിച്ചുഅ
തിനെനമ്മുടെമെൽവരുത്തിഇരിക്കുന്നു–(ദാനി.൯,൧൩)
൪൦൭. പ്രാൎത്ഥനയിൽആർതുണനിൽക്കുന്നു—
ഉ. ആത്മാവുനമ്മുടെബലഹീനതെക്കതുണനില്ക്കുന്നു—എങ്ങിനെഎ
ന്നാൽവെണ്ടുംപൊലെനാംപ്രാൎത്ഥിക്കെണ്ടതുഇന്നതഎന്ന്
അറിയാ—ആത്മാവ്‌തന്നെഉച്ചരിയാത്തഞരക്കങ്ങളെ
കൊണ്ടുനമ്മുടെപക്ഷംഎടുക്കുന്നുതാനും—എന്നാൽഅതുദെവപ്ര
കാരംവിശുദ്ധൎക്കായിപക്ഷവാദംചെയ്യുന്നതിനാൽആത്മാവി
ൻഭാവംഇന്നതെന്നുഹൃദയങ്ങളെആരായുന്നവൻതന്നെഅ
റിയുന്നു—(രൊമ.൮,൨൬)
ഒന്നാമത്തെഅപെക്ഷ
൪൦൮–ഒന്നാമത്തെഅപെക്ഷഎത്—
നിന്റെനാമംവിശുദ്ധീകരിക്കപ്പെടണമെ(മത.൬)
൪൦൯–ദെവനാമംഎന്ത്—
ഉ. ദൈവംമൊശയൊട്കല്പിച്ചു—ഇരിക്കുന്നവനായിരിക്കുന്നെൻ—
എന്നുംനിങ്ങളുടെപിതാക്കന്മാർഅബ്രഹാംഇഛ്ശാക്കയാക്കൊ
ബ്എന്നവരുടെദൈവമാകിയയഹൊവഎന്നും—ഇത്എ
പ്പൊഴുംഎന്റെപെരുംഎല്ലാതലമുറക്കുമുള്ളപ്രസ്താവ