താൾ:CiXIV29b.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊത്തിമുൾപറിക്കെണം
ഭൂമിക്കത്രെസ്വൎഗ്ഗവിത്തുയൊഗ്യം
എന്നാൽജന്മിക്കുംവിളച്ചൽഭൊഗ്യം

൪. ദൈവനാമത്തിൽ അദ്ധ്വാനം
ചെയ്താൽഉണ്ടനുഭവം
മഴവെയിലൊടുംവാനം
കല്പിക്കും അനുഗ്രഹം
ക്ഷമയൊടെ കാത്തുകൊള്ളുമാറു
ബഹുമാസംതാമസിക്കുംഞാറു

൫. എന്റെ‌വെലയെമറന്നു
എന്നു‌നീവിലാപിക്കും
ആശനഷ്ടമാകുംഅന്നു
വിളഹാപഴുത്തിടും
ചിലർകെണുവാളിപാൎത്തിരിക്കും
പാടിമൂൎന്നുകറ്റകൾവഹിക്കും

൧൧൬

രാഗം ൮.

൧. തൻക്രൂശെയെശുഏല്ക്കുവാൻ
യരൂശലെമിൽ കെറിയാൻ
സ്വരക്തംഒഴുകും സ്ഥലം
മാശക്തന്നും ആരൊഹണം

൨. യരൂശയെമിലെക്കുംനൊം
ഒർക്രൂശെടുപ്പാൻകെറിപ്പൊം
ജഡത്തിന്നുഗ്രമെങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/145&oldid=190485" എന്ന താളിൽനിന്ന് ശേഖരിച്ചത്