താൾ:CiXIV29a.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വളൎത്തുകെവിശ്ചാസം
സന്തൊഷംശുദ്ധിജീവനം
പ്രകാശം താമനൊബലം
ഒടുക്കം സ്വൎഗ്ഗവാസം
നാഥ, താത, ദിവ്യ നീതി
നിത്യ പ്രീതി, പൂൎണ്ണാശ്ചാസം
നൽകി ഉള്ളിൽ ചെയ്കവാസം

൩. ഞങ്ങൾക്കും സ്വൎഗ്ഗാരൊഹണം
ഭവിപ്പാൻ നീ ആകൎഷണം
പ്രയൊഗിക്ക ദിതെത
ഈ ലോകമായാദംഭവും
ഉപെക്ഷിക്കുന്ന ധൈൎയ്യവും
വളൎത്തുകജവെന
മായ, ഛായ, മറ്റും എതു
ഭ്രാന്തിഹെതു, പരിഹാരം
ചെയ്തിൽകെനിക്കാധാരം

൪. നീശരണമായ്‌വന്നതാൻ
നിൻ സുവിശെഷ ശുദ്ധപാൽ
ഭുജിക്കിൽ പുഷ്ടിഏറും
മനുഷ്യവാക്കുരുൾചയായി
മെലൊട്ടുഞങ്ങളെ നിൻവായി
ക്ഷണിച്ചതത്രെ തെറും
പിന്നെ, നിന്നെ, ഹൊശിയന്നാ
ഹല്ലെലൂയാ, എന്നുപാടും
നാളിൽ എതിരെറ്റു ചാടും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/72&oldid=193875" എന്ന താളിൽനിന്ന് ശേഖരിച്ചത്