താൾ:CiXIV29a.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. യെശുരക്തം എന്റെപാപശാന്തി
യെശു മൃത്യു എന്റെ ജീവനം
പിന്നുയിൎക്കുമ്പൊൾ അവന്റെ കാന്തി
ഹീനദെഹത്തിന്നും നിശ്ചിതം
വെഗത്തിൽ യരുശലെം പുരെപുക്കുതാ ണും
കൊണ്ടുകാണും, എന്നടിയനെ

൨൪൧

രാ. ൫൧

൧. രാത്രിയിൽ, ചന്ദ്രനൊടാകാശത്തിൽ
മീനുകൾ ഉദിക്കും ചാലെ
നീങ്ങുമൊ ഇരുൾ അതാലെ
ഏകാദിത്യശൊഭയാ, പൊയിരാ

൨. ഭൂമിക്കുൾ, പാവത്താലെ കൂരിരുൾ
ഉണ്ടൊരൊ ദിവ്യൊപദെശം
ജ്ഞാനമൊഫലിച്ചു ലെശം
കല്പനാപെരുക്കത്താൽ, വാച്ചുമാൽ

൩. ഭൂമിമെൽ, വന്നിഴിഞ്ഞിമ്മാനുവെൽ
സൎവ്വപാപവുംഗ്രസിച്ചു
സൎവ്വപുണ്യം ഉജ്ജ്വലിച്ചു
ഇരുളെ ജയിച്ചെല്ലാം, ഏകനാം

൪. യെശുവെ, എന്നിൽ നീ ഉദിക്കുകെ
നിങ്കന്നെല്ലാനന്മകൊരും
തിന്മെക്കൊക്കനീയെപൊരും
എന്നിരിട്ടെആട്ടും നാൾ, നീഎൻ ആൾ

൨൪൨
രാ. ൧൨൮

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/265&oldid=193548" എന്ന താളിൽനിന്ന് ശേഖരിച്ചത്