താൾ:CiXIV29a.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രാക്ഷാഫലം ഇല്ലൊലിവിൻപഴവും
വിശ്വാനുഭവം വിളയാവയലും
പശ്വാദികൾമെല്ലമറെയും
എന്നിട്ടും യവൊവെ ഉയൎത്തും ഈ ഞാൻ
അന്നിപ്പാട്ടിനാൽ ദിക്കുമുഴക്കും
എൻരക്ഷകനാലെ ശിശുബലവാൻ
തളൎന്നൊരു കാൽ അവനാൽ ഇളമാൻ
ആയൊടിഞാൻ ഏറിനടക്കും

൨൨൬
{യൊഹ. ൧൪} രാ. ൯൭

൧. നെഞ്ചു മറു കാതിരിപ്പിൻ
എന്നുടെ, ദെവനെ
മുറ്റും വിശ്വസിപ്പിൻ
ഇപ്പൊൾ ആരും പിഞ്ചെല്ലാതെ
പൊകിലും, എന്നെയും
തെറു വിൻ അഞ്ചാതെ

൨. എൻ പിതാവിൻ വാസസ്ഥാനെ
ഉചിതം, ആലയം
ഞാൻഒരുക്കം താനെ
എന്നുചൊന്ന വാക്കുപൊരെ
പാൎപ്പാൻ കൂടുന്നൊരെ

൩. നിങ്ങൾ്ക്കായിതാ ചെല്ലുന്നു
പാൎപ്പിപ്പാൻ , എങ്കിൽ ഞാൻ
എന്നെയും വരുന്നു
ഞാൻ ഇരിപ്പാനുള്ള ദെശം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/252&oldid=193570" എന്ന താളിൽനിന്ന് ശേഖരിച്ചത്