താൾ:CiXIV29a.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവൻ ദയാനയങ്ങളെ കൊണ്ടാടി
കവിണ്ണുവീണു വാക്കെവാഴ്ത്തുവിൻ
വാക്കൊന്നിനെ ഉരെച്ചു
മാലൊകത്തെപടെച്ചു
വിളിച്ചുടൻ ആകാശസൈന്യം നിന്നു
നിലെച്ചെല്ലാം ചൊല്ലൂക്കിനാലും ഇന്നു

൨. യഹൊവതാൻ നിരൂപിച്ചിട്ടതൊന്നും
ഈലൊകമായയാൽ ക്ഷയപ്പെടാ
വരിച്ചജാതിയെമുറിച്ചുംകൊന്നും
നശിപ്പിയാതുയിൎപ്പിക്കുംസദാ
മാവ്യാധിയുദ്ധക്ഷാമം
ഇത്യാദിയിൽതന്നാമം
നിത്യാശ്രയംതരും സങ്കെതസ്ഥാനം
സത്യാൎത്ഥിക്കായിതൃക്കണ്ണിൻ ഌവധാനം

൨൧൭<lb/ {സങ്കീ. ൪൬} രാ. ൧൦

൧. നമുക്കുദൈവം ആശ്രയം
ആപത്തിൽ ഒക്കതാൻ സഹായം
ചെദത്തിൽനില്ക്കുന്നൊരാദായം
അശക്തിയിൽ പൊരുംബലം

൨. ഈ ഭൂമിമാറിപൊകിലും
മലനിരകുലുങ്ങിയാലും
കടൽപതെച്ചു പൊങ്ങിയാലും
നാം വെടിയാതെദൎശിക്കും

൩. വിശുദ്ധനഗരം നദി
ആനന്ദിപ്പിച്ചുനനെക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/242&oldid=193586" എന്ന താളിൽനിന്ന് ശേഖരിച്ചത്