താൾ:CiXIV29a.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്നെ താൻ സ്നെഹിപ്പാൻ ശക്തനാം

൪. നിൻ വാക്കിലിഷ്ടം ലൊകത്തിൽ വെറുപ്പും
സഭയിൽ കനിവും ഉണ്ടാക്കുകെ
ഇക്കൂട്ടം ഭൂമി തൂണും ലൊകെ ഉപ്പും
അതിൻ വിളക്കുമാക്കി സൃഷ്ടിക്കെ

2. മശീഹാഗമനം

൧൪

രാ. ൭൨

൧. ചീയൊൻ പുത്രീ നിൻ രാജാവ്
വന്നതാൽ സന്തൊഷിക്കെ
താണ്മയുള്ള രക്ഷിതാവ്
കഴുതപ്പുറത്തല്ലെ
സമാധാനം, എന്ന ദാനം
എത്തിപ്പാൻ അണഞ്ഞുതെ

൨. ഞാൻ ശാലെമിൽ അശ്വത്തെയും
എഫ്രെയീമിൽ രഥവും
സൎവ്വജാതി ഛിദ്രത്തെയും
അമ്പും വില്ലും ഛെദിക്കും
നീരില്ലാത്ത, കുഴിക്കാത്ത
ബദ്ധരെ അയച്ചീടും

൩. എൻ കറാരിലുള്ള ചൊര
അടിമയെ മൊചിപ്പിക്കും
ദാഹമുള്ളൊൻ അതിൽ കൊര
ശുദ്ധി തൃപ്തിയും വരും
അവൻ മാത്രം, ബലി പാത്രം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/21&oldid=193955" എന്ന താളിൽനിന്ന് ശേഖരിച്ചത്