താൾ:CiXIV29a.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻഇന്നനുഭവിക്ക
വിശുദ്ധാത്മാവെൻ മനസി
വിളങ്ങിച്ചാലും നിന്നൊളി
എൻസ്രഷ്ടാവെൻ മദ്ധ്യസ്ഥ
തുണക്ക എൻ കായ്യസ്ഥ

൪. ആശീൎവ്വദിച്ചു നിൻ ജനം
യഹൊവെ പാലിച്ചാലും
ഇന്നും കനിഞ്ഞു നിന്മുഖം
എന്മെൽ പ്രകാശിച്ചാലും
എൻ ദൈവമാം ഇമ്മാനുവെൽ
മുഖം ഉയൎത്തി എന്റെമെൽ
ആത്മാവെ ശ്രെഷ്ഠദാനം
ആയ്നല്ക സമാധാനം

൧൭൪
രാ. ൬൨.

൧. വെയ്യൊൻ ഇതാ, സ്വതെജസാ
മുതിൎന്നു തൻ ഒട്ടത്തിന്നായി
മനുഷ്യ ഹൊ, ഉണന്നീരതാ
സ്തുതിക്കു മുതിൎക നിൻവായി

൨. മൃഗാദികൾ, തൻ കൊറ്റുകൾ
തിരഞ്ഞു നടക്കുന്നുടൻ
ദെവെഷ്ടത്തെ, സാധിപ്പതെ
അന്വെഷിപ്പു ദെവസുതൻ

൩. ഹാ യെശു നീ, ഒരിക്കൽ തീ
ജ്വലിക്കെ ഉദിച്ചു വരും
അന്നെരം ഞാൻ, ചെന്നെത്തുവാൻ

25.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/198&oldid=193663" എന്ന താളിൽനിന്ന് ശേഖരിച്ചത്