താൾ:CiXIV29a.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪. ദെവനാമത്തിൽ അദ്ധ്വാനം
ചെയ്താൽ ഉണ്ടനുഭവം
മഴവെയിലൊടും വാനം
കല്പിക്കും അനുഗ്രഹം
ക്ഷമയൊടെ കാത്തുകൊള്ളുമാറു
ബഹുമാസം താമസിക്കും ഞാറു

൫. എന്റെ വെലയെ മറന്നു
എന്നു നീ വിലാപിക്കും
ആശ നഷ്ടമാകുമന്നു
വിളഹാ പഴുത്തിടും
ചിലർ കെണുവാളി പാത്തീരിക്കും
പാടി മൂൎന്നു കറ്റകൾ വഹിക്കും

൧൫൯
രാ. ൧൦

൧. തൻ ക്രൂശെ യെശു ഏല്ക്കുവാൻ
യരൂശലെമിൽ കെറിയാൽ
സ്വരക്തം ഒഴുകും സ്ഥലം
മാശക്തനായി ആരൊഹണം

൨. യരൂശലെമിലെക്കും നൊം
ഒർ ക്രൂശെടുപ്പാൻ കെറിപ്പൊം
ജഡത്തിനുഗ്രമെങ്കിലും
നടത്തം സ്വസ്ഥതാം തരും

൩. കരച്ചിൽ അല്ലൽ വ്യാധികൾ
ചതച്ചകാൽ മടമ്പുകൾ
മരത്തിൽ തൂങ്ങിച്ചത്തതും
പരത്തിൽ നാം മറന്നിടും

23

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/182&oldid=193690" എന്ന താളിൽനിന്ന് ശേഖരിച്ചത്