താൾ:CiXIV29a.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാ യെശുവെ, എന്നെ സദാ നീനൊക്കികാ
വരിക പ്രിയര ക്ഷിതാ

17. ദിവ്യസമാധാനം

൧൪൧
രാ. ൯.

൧. ആകാശവില്ലു നൊക്കിയാൽ
മനം സന്തൊഷിക്കും
പിതാ നിറങ്ങൾഏഴിനാൽ
തൻ അൻ്പെ കാണിക്കും

൨. ന്യായധിപന്റെ ദൃഷ്ടിയിൽ
അഭീഷ്ടമായിപ്പാർ
ഒഴിപ്പിക്കും ആപച്ചവിൽ
മിന്നൽമുഴ ക്കം കാർ

൩. പരത്തിൽ ഒർ സിംഹാസനം
പൊൻവില്ലും ഉണ്ടല്ലൊ
വിശ്രാമം, ശാന്തി, ആനന്ദം
തരാതിരിക്കുമൊ

൧൪൨.
രാ. ൬൬.

൧. ക്രീസ്ത പിതാവുതരും സമാധാനം
ഈ ലൊകവരങ്ങളിൽ അന്യവരം
ചഞ്ചല മാനസത്തിന്നൊളിസ്ഥാനം
പരാഭവകാലത്തിലുള്ള ജയം
അച്ചാരമിതൊന്നു ഭവാനടിയന്നു
കല്പിച്ചതിനാൽ നിനയാത്തതുവന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/162&oldid=193726" എന്ന താളിൽനിന്ന് ശേഖരിച്ചത്