താൾ:CiXIV29a.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിൻ സ്നെഹ നിത്യത്താലെ
നീദ്രൊഹിസൈന്യത്തെ
ജയിക്കും ആകയാലെ
ഞാനും പൊറുക്കാമെ

൧൩൩
രാ. ൧൦൭.

൧. ഒന്നാവശ്യം എന്നുവെദം
ഒന്നുതെടാകെണമെ
ലൊകമായ ആത്മ ഖെദം
ഒന്നെ തെറ്റി ക്കരുതെ
പ്രപഞ്ചഗുണങ്ങളിൽ എത്രപ്രകാശം
മിനുക്കവും ഛ്ശായയും അത്രയും നാശം
എല്ലാറ്റെയും വിട്ടു കടക്കയിൽ നാം
ആ ജീവകിരീടം എടുത്തു കൊള്ളാം

൨. അപ്രകാരം യെശുകാക്കൽ
കുത്തിരുന്നു മറിയാ
വീട്ടുകാൎയ്യം തീനുണ്ടാക്കൽ
ഒട്ടും ചിത്തത്തിൽ വരാ
തിന്നെണ്ടതിനല്ലതാൻ തൃപ്തി വരുത്താൻ
ഈപുരുഷൻ ഇന്നു ബെതാന്യയടുത്താൻ
എടുത്തുവിലക്കിയ സദ്യയിതെ
ആവൊളം ഭുജിക്കും എന്നൊൎത്തതത്രെ

൩. ധീരവീരന്മാരൊതെടി
യെശുതൻപ്രയാണത്തിൽ
ഭാൎയ്യയെമരിച്ചു നെടി
കൈ ക്കൊണ്ടാൻ ആഞായറ്റിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/154&oldid=193739" എന്ന താളിൽനിന്ന് ശേഖരിച്ചത്