താൾ:CiXIV29a.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാതാളവും വിഭൊ
എന്നാലും സഭമാത്രം
നിൻ മഹിമെക്കു പാത്രം
എനിക്കും എത്തുമൊ

൫. അനന്യ നീ ഇദ്ദെഹം
അമൎന്നു വാഴണം
എനിക്കും നല്കസ്നെഹം
രാജാചാൎയ്യ പദം
ഞാൻ നിന്നെ പ്രവചിച്ചും
സ്തുതിബലി കഴിച്ചും
അരചനാകെണം

൧൨൪
രാ. ൭൦.

൧. തൊന്നുന്നപൊലെ എന്നിൽചെയി
ചത്താലും ജീവിച്ചാലും
പ്രഭൊ ഈ ആശ്രിതനെകൈ
കൊണ്ടെന്നും താങ്ങിയാലും
ഇരിക്ക നിന്റെ കാരുണ്യം
മറ്റൊക്കെനിക്കും സമ്മതം
നിൻ ഇഷ്ടം നടന്നാലും

൨. വിശ്വാസ്യ ഹൃദയത്തെതാ
നിൻ വാക്കുസ്നെഹിപ്പിക്ക
എൻ ആഗ്രഹങ്ങളെ സദാ
നിൻ വരവിൽ തിരിക്ക
എൻ രക്ഷെക്കുള്ളതൊക്കയും
ദിനപ്രതി നീ എത്തിക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/145&oldid=193754" എന്ന താളിൽനിന്ന് ശേഖരിച്ചത്