താൾ:CiXIV29a.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എറ്റിട്ടുടുത്തതീ ജഡം
അതിന്നായി പുക്കുവാനത്തിൽ
തീകത്തിക്കുന്ന ഭൂമിയിൽ

൪. ഹാ ക്രിസ്തരക്തം സൎവ്വ പാപം
എടുത്ത സ്നെഹാഗാധമെ
നിന്നാൽ മറഞ്ഞതെല്ലാ ശാപം
മുറിക്കു സൌഖ്യം വന്നുതെ
ക്ഷമിക്കിനി, ക്ഷമിക്കിനി
എന്നുണ്ടാരക്തത്തിൻ വിളി

൫. ഈ വിളി എന്നും ഞാൻ നിനെച്ചു
വിശ്വാസത്തൊടെ തെറുവൻ
എൻ ദൊഷങ്ങൾ എന്നെ വലെച്ചു
എങ്കിൽ പിതാവെ നൊക്കുവൻ
അവനു പുത്ര കാരണത്താൽ
ഉള്ളം വഴിഞ്ഞു കൃപയാൽ

൯൬

രാ. ൧൨൪.

൧. വിശ്വാസത്തിന്നാധാരം
എൻ പൊറ്റി യെശുമാത്രമെ
തൻ സുവിശെഷസാരം
എൻ നെഞ്ഞുംവായും ഘൊഷിക്കെ
ഇതിന്നശക്തം ബുദ്ധി
പ്രമാണം ഇല്ലതിൽ
നശിച്ചു വാക്കിൻ ശുദ്ധി
ലൊകൎക്കു ബൊധിക്കിൽ
ഇല്ലാസ്വസ്ഥൊപദെശം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/114&oldid=193805" എന്ന താളിൽനിന്ന് ശേഖരിച്ചത്