താൾ:CiXIV290-03.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

ങ്ങൾ്ക്കുസമാധാനംഭവിക്കട്ടെഎന്നുകല്പിച്ചശെഷംതൊ
മയൊടുനിന്റെ വിരൽ ഇങ്ങൊട്ടുനീട്ടിഎൻകൈ
കളെതൊട്ടുനൊക്ക–നിന്റെകൈഎൻപാൎശ്വത്തിലി
ടുകഅവിശ്വാസിയാകാതെവിശ്വാസിയായിരിക്കഎ
ന്നുപറഞ്ഞാറെതൊമഎൻകൎത്താവുംദൈവവുമാ
യവനെഎന്നുവിളിച്ചു–യെശുതൊമയെനീഎന്നെ
കണ്ടതിനാൽവിശ്വസിക്കുന്നു–കാണാതെകണ്ടുവിശ്വ
സിക്കുന്നവർഭാഗ്യവാന്മാർതന്നെഎന്നുകല്പിക്കയും
ചെയ്തു– ൬)

ക്രിസ്തുവിന്റെസ്വൎഗ്ഗാരൊഹണം

ഊൎദ്ധമാരുഹ്യജെതൃംസ്ത്വംമനുഷ്യാൻവന്ദിനൊകരൊഃ ।
പ്രഭുഃപരെശ്വരൊനൃണാംമദ്ധ്യെവാസംകരൊതിയൽ ।
തതൊത്യാചാരിഹെതൊസ്ത്വംദാനംപ്രതിഗൃഹീതവാൻ ।

ശിഷ്യന്മാർപതിനൊരുപെരുംയെശുനിയൊഗി
ച്ചയച്ചഗലീലമലയിലെക്കപൊയിഅവനെകണ്ടപ്പൊൾ
നമസ്കരിച്ചുചിലർസംശയിച്ചാറെയെശുഅവരെഅണ
ഞ്ഞു സ്വൎഗ്ഗത്തിലും ഭൂമിയിലുംസകലഅധികാരവുംഎത്ര
ക്കുലഭിച്ചിരിക്കുന്നു–ആകയാൽ ഭൂലൊകത്തിലൊക്കെയും
പൊയിട്ടു സൎവ്വസൃഷ്ടിക്കുംസുവിശെഷത്തെപ്രസംഗിപ്പി
ൻപിതാവുപുത്രൻപരിശുദ്ധാത്മാവുഎന്നീനാമത്തിൽ

൬-) യൊ ൨൦,൨൪–൩൪.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/48&oldid=187320" എന്ന താളിൽനിന്ന് ശേഖരിച്ചത്