താൾ:CiXIV290-03.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

അവിവത്സഇഹാഹൃതൊവധെവിരിവൊൎണ്ണാപരിഹൃത്സുചാരവും ।

അനന്തരംഅവർയെശുവിനെപരിഹസിച്ചുഅവനിൽ
നിന്നുഅങ്കിയെനീക്കിസ്വവസ്ത്രങ്ങളെഉടുപ്പിച്ചുഅവനെക്രൂ
ശിൽതറെക്കെണ്ടതിന്നുകൊണ്ടുപൊയി–അവൻതന്റെ
ക്രൂശചുമന്നുകൊണ്ടുഗൊൽഗൊഥഎന്നുകപാലസ്ഥല
ത്തെക്കപുറപ്പെട്ടുപൊയി–അവനെഅങ്ങിനെകൊണ്ടുപൊ
കുമ്പൊൾനാട്ടുപുറത്തുനിന്നുവരുന്നൊരുകുമെനക്കാരനെ
പിടിച്ചുക്രൂശയെശുവിന്റെപിന്നാലെചുമക്കെണ്ടതിന്നുഅ
വന്മെൽവെച്ചുഅനെകജനങ്ങളുംമാറഅടിച്ചുംഅവ
നെച്ചൊല്ലിവിലപിച്ചുമിരിക്കുന്ന സ്ത്രീകളുംഅനുഗമിച്ചു–
ആയവരെയെശുതിരിഞ്ഞുനൊക്കിപ്പറഞ്ഞുയറുശലെം
പുത്രിമാരെഎന്നെച്ചൊല്ലികരയാതെനിങ്ങളെയുംനി
ങ്ങളുടെമക്കളെയുംവിചാരിച്ചുകെഴുവിൻ–കണ്ടാലും മ
ച്ചികളുംഉല്പാദിക്കാത്തഉദരങ്ങളുംകുടിപ്പിക്കാത്തമുല
കളും ഭാഗ്യമുള്ളവയെന്നുപറയുന്നദിവസങ്ങൾവരും–
അന്നവർമലകളൊടുഞങ്ങളുടെമെൽവീഴുവിൻ കു
ന്നുകളൊടു ഞങ്ങളെമറെപ്പിൻഎന്നുപറഞ്ഞുതുടങ്ങും–
പച്ചവൃക്ഷത്തിൽഇതിനെചെയ്തുകൊണ്ടാൽ ഉണക്കു
വൃക്ഷത്തിൽഎന്തെല്ലാം ചെയ്യും–അവദാഹികളായമ
റ്റരണ്ടുപെരെയും അവന്റെ ഒരുമിച്ചുവശിപ്പാനായി
കൊണ്ടു പൊകയും ചെയ്തു– ൪-)

൪-)മത്ത൨൭, ൩൧,-൩൨. മാൎക്ക ൧൫, ൨൫൨൧,ലൂക്ക ൨൩, ൨൬-൩൧.യൊ൧൯,൧൭

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/32&oldid=187282" എന്ന താളിൽനിന്ന് ശേഖരിച്ചത്