താൾ:CiXIV29.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭനിന്റെതെന്നുസ്പഷ്ടം
ലൊകത്തിന്നും ആംതുലൊം

൬൬
രാഗം൧൩.

൧. പുരാണസാക്ഷികൾ്ക്ക കത്തു കത്തും
വരാത്മാവീണ്ടും ഇങ്ങുണർ
മതിൽക്കൽ എറിരാപ്പകൽപുറത്തും
എതിൎത്തും ആൎത്തും നില്ക്കകാവലർ

൨. ഇന്നാട്ടിൽ നീ അയച്ചിട്ടൊരു സൈന്യം
വന്നാലും സുവിശെഷകർ
പെരുത്തിരിട്ടതിക്രമിച്ചുദൈന്യം
കരുത്തിനുറവാകനിൻചുടർ

൩. എല്ലാടവും കൊളുത്തു നിന്റെ ജ്വാല
ഉല്ലാസം ദുഃഖികൾ്ക്കംതാ
തുറക്കഹീനജാതിക്കും നിൻശാല
ഇറങ്ങി വാനങ്ങൾപിളൎന്നുവാ

൪. സഹിപ്പതൊചിയൊൻനെടും പ്രവാസം
ബഹിസ്ഥരെ പുകിക്കെണം
അനുഗ്രഹിക്കദാസരെ പ്രയാസം
മനുഷ്യരിൽ സമ്പ്രീതികാണെണം

൬൭
രാഗം ൧൧൦.

൧. വങ്കൊട്ടയായുധങ്ങളും
ആരെന്നാൽ ദൈവംതന്നെ
ഞെരിക്കങ്ങൾ എല്ലാറ്റിലും
രക്ഷിക്കും വന്നിരന്നെ
മുതുമാറ്റലൻ– ഇപ്പൊൾകൊപിഷ്ഠൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/82&oldid=195597" എന്ന താളിൽനിന്ന് ശേഖരിച്ചത്