താൾ:CiXIV29.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീഒൎത്താൽ കണ്ണുനീർ
കൈപ്പാകും അനുതാപം
തന്നെക്കും അതുമീർ

൪. പൊന്നെന്നവഴിവാട്ടിൽ
എന്തൎത്ഥമുണ്ടെന്നാൽ
പാഴായനെഞ്ഞുകാട്ടിൽ
അകപ്പെടാത്തതാൽ
നീശുദ്ധമുള്ള സ്വൎണ്ണം
മെലെറിവാങ്ങിവാ
നവാത്മാവശ്യകൎണ്ണം
സ്വൎഗ്ഗീയ ഭാവംതാ

൫. ഒടുക്കത്തിൽസാമ്പ്രാണി
ഞാൻ എങ്ങിനെ തരാം
കെട്ടാലുംസൎവ്വപ്രാണി
സ്രഷ്ടാവിൻസ്തുതിക്കാം
നിത്യംവാനൊർസ്വരൂപം
ചെയ്യും പ്രകാരത്തിൽ
അവെ ക്ഷസ്തുതിധൂപം
കത്തിക്ക നിൻതൊഴിൽ

൩൧
രാഗം. ൨൦.(൧൦൧)

൧. പിള്ളകൾ്ക്ക് നല്ലസ്നെഹി
ആയുദിച്ച യെശുവെ
നീപടച്ചഎന്റെദെഹി
കൂടനിന്നെവന്ദിക്കെ

൨. കവിതീൎത്തസാമവാക്കു
ഇല്ലാഞ്ഞാലും കാൎയ്യമൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/40&oldid=195669" എന്ന താളിൽനിന്ന് ശേഖരിച്ചത്