താൾ:CiXIV29.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. യെശുചെൎത്തുവെച്ചൊരവകാശം
തൻവിശ്വസ്തൎക്കിന്നുംഭാഗ്യമാം
അന്ധകാരെകണ്ണിനുപ്രകാശം
നല്കുംചൊല്ലിതന്നവാക്കെല്ലാം
കാടിനെകടന്നുചെല്ലുവാൻയെശുഇന്നും
തുണനിന്നും–നാടെത്തിക്കുംതാൻ

൨. യെശുരക്തംഎന്റെപാപശാന്തി
യെശുമൃത്യുഎന്റെജീവനം
പിന്നുയിൎക്കുമ്പൊൾഅവന്റെകാന്തി
ഹീനദെഹത്തിന്നുംനിശ്ചിതം
വെഗത്തിൽയരുശലെംപുരെവുക്കുതാണും
കൊണ്ടുകാണും–എന്നിടയനെ

൨൪൧

രാഗം.൫൧.

൧. രാത്രിയിൽ–ചന്ദ്രനൊടാകാശത്തിൽ
മീനുകൾഉദിക്കുംചാലെ
നീങ്ങുമൊഇരുൾഅതാലെ
എകാദിത്യശൊഭയാ-പൊയിരാ

൨. ഭൂമിക്കുൾ–പാപത്താലെ കൂരിരുൾ
ഉണ്ടൊരൊദിവ്യൊപദെശം
ജ്ഞാനമൊഫലിച്ചുലെശം
കല്പനാപെരുക്കത്താൽ–വാച്ചുമാൽ

൩. ഭൂമിമെൽ–വന്നിഴിഞ്ഞിമ്മാനുവെൽ
സൎവ്വപാപവുംഗ്രസിച്ചു
സൎവ്വപുണ്യം ഉജ്ജപലിച്ചു
ഇരുളെജയിച്ചെല്ലാം–ഏകനാം

൪. യെശുവെ–എന്നിൽനീഉദിക്കുകെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/258&oldid=195278" എന്ന താളിൽനിന്ന് ശേഖരിച്ചത്