താൾ:CiXIV29.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദാസ്തുതിക്കാകെണമെ

൩. മാറാത്തനിത്യരാജത്വം
വിടാതെപൊറ്റുന്നപ്രഭു
തൻആശ്രിതൎക്കുള്ളീസുഖം
നാംതെറിയെനലംവരൂ
പൊക്കുണ്ടെല്ലാപരീക്ഷയിൽ
ഉയൎച്ചകിട്ടുംതാഴുകിൽ

൪. കൎത്താവെ കണ്ണുകൾഎല്ലാം
ആശിച്ചുനിങ്കലെക്കിതാ
എല്ലാവൎക്കുംനീപൊറ്റിയാം
ആത്മാവിൻമക്കൾ്ക്കൊപിതാ
നീകൈതുറന്നുസൎവ്വവും
കരുണയാലെപൂരിക്കും

൫. നിന്നെബഹുമാനിപ്പവർ
അരികിൽനീവസിപ്പവൻ
നിന്നെവിളിച്ചൎത്ഥിപ്പവർ
എപ്പെരെയുംനീകെൾ്പവൻ
വെണ്ടുന്നസൎവ്വാശ്വാസവും
നിൻസാധുക്കൾ്ക്കുടൻതരും

൬. നിൻകൂറ്റുകാരെനീസദാ
രക്ഷിച്ചുയിൎപ്പിക്കുന്നല്ലൊ
ആൎക്കൊനിന്നിൽമനംവരാ
അവൻനശിച്ചുപൊമഹൊ
നിന്നെഎതുയിൎകളുമായി
സദാപുകഴ്ത്തുകെന്റെവായി

൨൨൨

(സുഭാഷി.൧.) രാഗം.൬൭.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/241&oldid=195307" എന്ന താളിൽനിന്ന് ശേഖരിച്ചത്