താൾ:CiXIV29.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നല്കനിന്നിൽ സാവധാനം.
മനസ്സാ— കൎമ്മണാ
വാക്കിനാലും പിന്നെ
വന്ദിക്കാവു നിന്നെ

൧. വാനുന്നെന്നെനൊക്കി — പാൎക്ക നിന്റെ നെത്രം
ഞാനും ആകനിന്റെ ക്ഷെത്രം
മായഎന്നി എങ്ങും— വാഴും സൎവ്വവ്യാപി
ആയനിന്നെകൊൾ്കിപാപി
നില്ക്കിലും— പൊകിലും
നിന്റെമുമ്പിൽ താഴ്ക
നീയും എന്നിൽവാഴ്ക

൧൨
രാഗം.൧൦

൧. ഹായെശു ആത്മവൈദ്യനെ
മനസ്സിൽ രൊഗം നീക്കുകെ
ദീനങ്ങൾ എണ്ണിക്കൂടുമൊ
സൎവ്വൌഷധം നിൻചൊൽഗുരൊ

൨. ഞാൻ കുഷ്ഠരൊഗി എൻവിളി
തൊടാതിരു തീണ്ടാതിരി
എന്നാലും കണ്ടവൎക്കെല്ലാം
തൊടെണം എന്നു പ്രാൎത്ഥീക്കാം

൩. മുടന്തനായ്ക്കിടക്കുന്നെൻ
നടപ്പാൻ ചൊന്നാൽ ഒടുവെൻ
ഞാൻ കരുടൻ പ്രകാശം നീ
നിന്നാലെ ഞാൻ സുലൊചനീ

൪. ഞാൻ ചെവീടൻ നീ ദെവച്ചൊൽ
അനുസരിച്ചു വന്നപൊൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/21&oldid=195702" എന്ന താളിൽനിന്ന് ശേഖരിച്ചത്