താൾ:CiXIV29.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുതിൎന്നുതൻഒട്ടത്തിന്നായി
മനുഷ്യഹൊ–ഉണൎന്നിതൊ
സ്തുതിക്കുമുതിൎകനിൻവായി

൨. മൃഗാദികൾ–തൻകൊറ്റുകൾ
തിരഞ്ഞുനടക്കുന്നുടൻ
ദെവെഷ്ടത്തെ–സാധിപ്പതെ
അന്വെഷിപ്പുദെവസുതൻ

൩. ഹായെശുനീ–ഒരിക്കൽതീ
ജ്വലിക്കെഉദിച്ചുവരും
അന്നെരംഞാൻ–ചെന്നെത്തുവാൻ
ഇന്നെന്നെഒരുക്കിതരും

൪. നീമിന്നിയാൽ–ഈസൂൎയ്യനാൽ
പിൻഎന്തുപ്രയൊജനമാം
നിൻതെജസാവിരഞ്ഞുവാ
മാന്ദ്രാദിത്യന്മാരെസലാം

൧൭൫

രാഗം ൧൨

൧. തുടങ്ങിരാത്രി തീൎന്നുതെ പ്രവൃത്തി
ചടപ്പുള്ളൊൎക്കുവന്നിതാനിവൃത്തി
അടക്കുകെൻ പ്രഭൊമനൊവിഷാദം
നല്ക പ്രസാദം

൨. അകത്തിറങ്ങിപാൎത്തു കൂളിപെറ്റ
അകറ്റിഒക്കെകാപ്പിക്കനിൻസെന
പുകഴ്വളൎവ്വാൻനീതിഭീതിയാലും
പൊറ്റിവന്നാലും

൩. വരികനിദ്രനൽവിചാരത്തൊടും
പിരിഞ്ഞുടൻമനംനിന്നൊളംഒടും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/194&oldid=195390" എന്ന താളിൽനിന്ന് ശേഖരിച്ചത്