താൾ:CiXIV29.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിൻതുടരും സദാ

൩. നമ്മൊടു നിൻ പ്രകാശം
മതിലായി നില്പിച്ചാൽ
നശിച്ചു ബുദ്ധിനാശം
നെരെ നടക്കും കാൽ

൪. നമ്മെലെനിൻ ശ്രീയഴി
ചൊരികെപാഴത്തുൾ
മുഴുക്കസൎവ്വവാഴി
നമ്മിൽ നിൻ വൻ പൊരുൾ

൫. നമ്മിൽ നിൻ ഇളകാത്ത
ധ്രുവത്തെനട്ടിരി
ചാവിൽനമ്മെ മാറാത്ത
നാട്ടാക്കിയാൽമതി.


രാഗം ൧൦൧

൧. നല്ല ഒൎമ്മയായുണൎന്നു
ബൊധം കൊള്ളു മനസ്സെ
വാക്കും ശ്രദ്ധയും കലൎന്നു
കെട്ടുകൊള്ളെന്നുള്ളമെ
മറ്റെതൊക്കയും മറന്നാൽ
എന്തുനഷ്ടം നെരിടും
നീഇതിന്നു ചെവിതന്നാൽ
നിത്യലാഭം പ്രാപിക്കും

൨. ആജ്ഞയല്ല ന്യായംഅല്ല
യെശുചൊന്നവചനം
ആശ്വസിപ്പിക്കുന്നനല്ല
വൎത്തമാനവിവരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/15&oldid=195718" എന്ന താളിൽനിന്ന് ശേഖരിച്ചത്