താൾ:CiXIV29.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീശാന്തിതന്നവൻ
കാരുണ്യസത്യം വന്നു
നിന്നാൽ എൻ രക്ഷകൻ

൨. ഈസ്നെഹത്തെ ഞാൻ ഒൎത്തു
നിസ്നെഹനാകുമൊ
കനിഞ്ഞു കണ്ണീർതൊൎത്തു
തന്നൊനെതള്ളുമൊ
എൻലജ്ജനീചുമന്നു
ക്രൂശിൽ തറെച്ചവൻ
പിന്നാലെഞാനും വന്നു
അസാരനാം ഭടൻ

൩. നിൻസെവയിൽഎൻദെഹം
വെച്ചെക്കാംനാഥനെ
നിന്നിൽ വാടാതസ്നെഹം
കാട്ടെണം യെശുവെ
മരിപ്പുകാലം വന്നെ
നീ ശെഷിക്കുംധനം
കല്യാണം കൊലുമന്നെ
വിശ്വാസം സഫലം

൧൧൫
രാഗം൪൨

൧. ഞാൻ ഒന്നിനെ നെൎന്നു
സൎവ്വാത്മാവിനാൽ
എൻ യെശുവൊടുചെൎന്നു
മെവെണം ആദരാൽ
അവങ്കൽ നിന്നുവെൎന്നു
ജീവിച്ചൂടായ്കയാൽ

16.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/132&oldid=195498" എന്ന താളിൽനിന്ന് ശേഖരിച്ചത്