താൾ:CiXIV29.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാകുംനാൾ വരെക്കും
എന്നെതാങ്ങും അൻപു ഞാനുരെക്കും

൧൧൩
രാഗം.൪൭

൧. ജീവപ്രഭുവെ– രക്ഷിതാനീയെ
എല്ലാം ആദാമിൽ നശിച്ചു
നല്ലനാളിൽ നീജനിച്ചു
ചത്തജാതിക്കായി–ജീവനുറവായി

൨. സ്നെഹാധിക്യത്തിൽ–ചൊരമൃത്യുവിൽ
പ്രൊക്ഷിച്ചുംനീശാപത്തിന്നു
മൊക്ഷം വരുത്തെണ്ടതിന്നു
ശാപമായുടൻ–എന്നെ വീണ്ടവൻ

൩. രാജാനിൻ ബലം– ഞാൻ വണങ്ങണം
നിധിപൊലെനിന്റെവാക്കും
വിധിയും എല്ലാംവശാക്കും
നിന്നുടെബലി– മാത്രം എൻഗതി

൪. ആസ്തിയൂക്കുയിർ– നാസ്തിനിന്റെതിർ
ശുചിയില്ലഭൂസംസാരെ
രുചിയില്ലലൊകാചാരെ
നിൻഉടന്തടി– ഏറുകെൻവഴി

൧൧൪
രാഗം൮൧

൧. ഞാൻ എങ്ങിനെമറക്കും
എന്നെഒൎക്കുന്നൊനെ
ഞാൻ എങ്ങിനെവിലക്കും
എൻ ആത്മവൈദ്യനെ
ഞാൻരൊഗിയായ്കിടന്നു

16.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/131&oldid=195500" എന്ന താളിൽനിന്ന് ശേഖരിച്ചത്