ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തൻ ദെഹവും നല്ലൊരുനാൾ
തൻകൊപില്ക്കെന്നെകൊണ്ടുവന്നു
എന്നെക്കും പാൎപ്പിക്കുന്നയാൾ
ഇപ്പാങ്ങൻ ആകയാൽഅറി
തുണെക്കുയെശുതാന്മതി
൯൦
രാഗം൭.
൧. മകനും അഛ്ശനും സ്തുതി
തികഞ്ഞ പാപനിഷ്കൃതി
പകയൎക്കെകി കരുതി– ഹല്ലെലൂയാ
൨. മരത്തിൽ തൂങ്ങി നന്മകൻ
ശിരസ്സുതാഴ്ത്തിചാത്തുടൻ
നിരന്നുനമ്മൊടുന്നതൻ– ഹ.
൩. പിശാചിന്മെൽ മഹാജയം
ശ്മശാനംവിട്ടു പൂരിതം
വിശാലലൊകം തൻവശം– ഹ.
൪. മരിച്ചെഴുന്നൊരു മഹാൻ
പിരിഞ്ഞപിൻ വിളങ്ങുവാൻ
വരികിൽ ഞാനും ഭാഗ്യവാൻ– ഹ.
൫. അതിന്നയെന്നിൽ സത്യാത്മാ
മതിനെരാക്കിസൎവ്വദാ
പഥിനടത്തിവാഴുകാ– ഹ.
൯൧
രാഗം൪൪
൧. മശീഹയിൽ വിളങ്ങും സ്നെഹം
ഞാൻ വിസ്മയിച്ചാരാധിപ്പെൻ
കൃമിക്കുതന്നതിൽ സന്ദെഹം
13.