താൾ:CiXIV285 1848.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

ദിക്കുകളിൽപരന്നുവൎദ്ധിക്കുംകാലംഅവരിൽകൂടിയകൊസ്മാഎന്നസന്യാസികപ്പൽവ
ഴിയായിസിംഹളദ്വീപിലുംമുളകുണ്ടാകുന്നഈമലനാട്ടിലുംവന്നുഅനെകപള്ളികളെയും
മൂപ്പരെയുംകണ്ടുപുറപ്പെട്ടുതുളുനാട്ടിലെകല്യാണപുരിയിൽഎത്തുമ്പൊൾപാൎസിയിൽനിന്നു
അയച്ചഒരുമെത്രാൻഅവിടെഉണ്ടുഎന്നറിഞ്ഞപ്രകാരംസ്വദെശക്കാൎക്കഎഴുതിബൊ
ധിപ്പിക്കയുംചെയ്തു—ൟകച്ചവടക്കാർസുറിയനാട്ടിൽനിന്നുണ്ടാകകൊണ്ടുസുറിയാണി
കൾഎന്നപെർനടപ്പായിവന്നു—നസ്രത്തൂരിൽനിന്നുപുറപ്പെട്ടുപൊന്നയെശുവിനെസെ
വിക്കയാൽനസ്രാണികൾഎന്നപെർപറവാൻകാരണം—ഈനസ്തൊൎയ്യർഅല്ലാതെ
അവൎക്കശത്രുക്കളായവകക്കാരുംമലയാളത്തിൽവന്നു—അവർക്രിസ്തുവിന്നുമനുഷത്വ
വുംദെവത്വവുംഉണ്ടെന്നല്ലദൈവംമനുഷ്യനായവതരിച്ചനാൾമുതൽഅവൻശരീര
വുംആത്മാവുംസകലവുംദൈവമയംഎന്നുവെച്ചുഎകസ്വരൂപക്കാർഎന്നപെർഎടു
ത്തുവൎദ്ധിച്ചശെഷംയാകൊബഎന്നസന്യാസി൫൫൦.ക്രി.അ.അവരുടെപള്ളികളെ
നൊക്കിവിചാരിച്ചുഅന്ത്യൊക്യയിൽഒരുപത്രീയൎക്കാവിനെസ്ഥാപിച്ചതിനാൽആമത
ഭെദത്തിന്നുയാകൊബ്യർഎന്നനാമംവരികയുംചെയ്തു—അവരുംമലയാളത്തിൽവന്നുപാ
ൎത്തുഅന്ത്യൊക്യയിൽനിന്നുംമിസ്രയിൽനിന്നുംഉപദെഷ്ടക്കാന്മാർകൂടക്കൂടവന്നുഅവ
രുടെസഭകളെനടത്തും—

ഇപ്രകാരംനസ്രാണികളുംമറ്റുംഎകദെശം൧൦൦—൬൦൦ക്രി.അ.കൂടക്കൂടൟമലയാ
ളത്തിൽവന്നുഎന്നുതൊന്നുന്നു—അവർവടക്കെപാൎസിമുതൽതെക്കെഈഴത്തൊളംകച്ചവടം
നടത്തികാലക്രമത്തിൽസമ്പത്തുഎറവൎദ്ധിച്ചുവിശ്വാസികളുടെഎണ്ണംവളരുകയുംചെയ്തു—
അവരുടെചരിത്രംമുഴുവനുംഈഭൂമിശാസ്ത്രത്തിൽപറഞ്ഞുകൂടാലൊകമാനവുംധനമാ
ഹാത്മ്യവുംകാക്ഷിച്ചുഅവർവിശ്വാസസ്നെഹങ്ങളിൽക്രമത്താലെകുളിൎന്നുക്രിസ്തവ
ചനംമറന്നുഅവരുടെതലവനായരവികൊൎത്തന്നുഎകദെശം൭൮൦.ക്രി.അ.മണി
ഗ്രാമത്തിലെരാജത്വവുംദെശാനുഭവവുംപരദെശവ്യാപാരികളിൽശ്രെഷ്ഠതയുംചെ
രമാൻലൊകപ്പെരുഞ്ചെട്ടിയാൻഎന്നപെരുംവന്നതിനാൽഅജ്ഞാനത്തെഉറപ്പിക്കുന്ന
രാജാക്കന്മാരെയുംകപടംകൊണ്ടുജീവനംകഴിക്കുന്നബ്രാഹ്മണരെയുംരസിപ്പിക്കെ
ണ്ടിവന്നുസുറിയാണിവാക്കശ്രെഷ്ഠംഎന്നുവെച്ചുഇതത്രെപള്ളികൾക്കകൊള്ളാംഎന്നു
നസ്രാണികൾനിശ്ചയിച്ചുമലയായ്മയിൽക്രിസ്തരഹസ്യങ്ങളെപറവാനുംകെൾ്പാനുംഇടവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/69&oldid=188751" എന്ന താളിൽനിന്ന് ശേഖരിച്ചത്