താൾ:CiXIV281.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

നായി തീൎന്നുവൊ, അവന്റെ അറിവു മരണം അടുക്കുന്ന സ
മയത്തിലും എന്നെ ആശ്വസിപ്പിക്കുന്നുവൊ, പൌൽ ഉപദെ
ശിച്ചതും എഴുതിയതും എല്ലാം വിശ്വസിച്ചു ഞാനും അങ്ങി
നെ ചെയ്യുന്നുവൊ, കൎത്താവായ യെശുവെ വിശ്വാസത്തി
ന്റെ ആത്മാവിനെ എനിക്ക് തരെണമെ. മറ്റവരൊടു കൂ
ട നീതിയുടെ കിരീടം ആ ദിവസത്തിൽ എനിക്കും കിട്ടെണ്ട
തിന്നു നല്ല പൊരാട്ടം കഴിച്ചു. എന്റെ ഒട്ടം അവസാനി
പ്പിച്ചു വിശ്വാസത്തെ കാത്തു കൊള്ളെണ്ടതിന്നു സഹായി
ക്കെണമെ.

൩൮

സങ്കീ ൧൦൩, ൨ എന്റെ ആത്മാവെ യഹൊവ
യെ വാഴ്ത്തുക, അവന്റെ സകല ഉപകാരങ്ങളെ മറക്ക
യുമരുതെ.

ദൈവപുത്രന്മാർ നിത്യജീവനൊടു സംബന്ധിച്ച ഉപ
കാരങ്ങളെ പ്രത്യെകം മാനിക്കുന്നു എങ്കിലും ദൈവം അ
വൎക്ക ദിവസെന നല്കിവരുന്ന ഐഹിക നന്മകളെ നിര
സിക്കാതെ കൃതജ്ഞന്മാരായി അനുഭവിക്കുന്നു. ദൈവം എ
ന്നെ നിത്യജീവന്നു യൊഗ്യനാക്കി പുത്രനായ യെശുവിനെ എ
ന്റെ രക്ഷക്കായി അയച്ചു. ആയവന്റെ ആത്മാവിനെ എ
ത്രക്കും തന്നു തന്റെ വചനത്തെയും കൃപാവരങ്ങളെയും എ
ന്റെ അനുഭവത്തിന്നു നല്കി തിരുമദ്ധ്യസ്ഥന്റെ നാമത്തി
ൽ താഴ്മയൊടും അനുതാപത്തൊടും കൂട ഞാൻ അവനുരികി
ൽ വരും തൊറും പപങ്ങളെ ക്ഷമിച്ചു എന്റെ ഹൃദയം ത
ന്റെ സ്നെഹം കൊണ്ടു നിറെച്ചു സന്തൊഷിപ്പിക്കയും ഇഹ
ലൊകത്തിൽ തന്നെ നിത്യജീവന്റെ അച്ചാരം എനിക്ക്
ഇറക്കിത്തരികയും വരുങ്കാലത്തിൽ കെടു മാലിന്യം വാട്ടം
എന്നിവ ഇല്ലാത്തതുമായ അവകാശം എനിക്ക് ഒരുക്കി
വെക്കുകയും ചെയ്യുന്നതു ദൈവത്തിന്റെ ഉപകാരങ്ങളിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/80&oldid=194263" എന്ന താളിൽനിന്ന് ശേഖരിച്ചത്