താൾ:CiXIV281.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

മായിഎന്നുകണ്ടുസന്തൊഷിക്കയുംചെയ്യുന്നു. ഇങ്ങിനെആ
കുന്നത്‌സ്വൎഗ്ഗരാജ്യ പ്രവെശം. കൎത്താവായയെശുആവശ്യമു
ള്ളവരെല്ലാവരെയുംതനിക്ക്ഇഷ്ടമുള്ളപൊരാട്ടത്തിന്നുഉത്സാ
ഹിപ്പിച്ചു. യഹൊവഅനൎത്ഥദിവസത്തിൽനിന്നെചെവി
കൊണ്ടുയാകൊബിന്റെദൈവത്തിൻനാമത്തിൽനിന്നെ
ഉയൎത്തിശുദ്ധസ്ഥലത്ത്നിന്നുനിണക്ക്തുണയും ചിയൊനി
ൽനിന്നുസഹായവുംഅയച്ചുഹൃദയത്തിന്റെആഗ്രഹപ്രകാരംനിണക്ക് നല്കിനിന്റെവിചാരങ്ങളെനിവൃത്തിക്കുമാറാക.
സങ്കീ.൨൦,൧.൨.൪.എന്നുള്ളവാഗ്ദത്തങ്ങളെപൂരിപ്പിച്ചു
കൊൾ്വൂ.

൧൮

യശാ.൪൫, ൭. ഞാൻസമാധാനത്തെഉണ്ടാക്കുന്നു,ദൊ
ഷത്തെയുംസൃഷ്ടിക്കുന്നു, യഹൊവയായഞാൻഇക്കാൎയ്യ
ങ്ങളെഒക്കയുംചെയ്യുന്നു.

സുഖകാലങ്ങളുംഅനൎത്ഥദിവസങ്ങളുംഈലൊകത്തി
ൽമാറിവരുന്നത്എല്ലാവൎക്കുംസമ്മതം ഇന്നെത്തദിവസ
വുംസംശയംകൂടാതെഅനെകൎക്കസമാധാനകാലം, മറ്റെ
പലൎക്കുംസങ്കടസമയമായി ഉദിച്ചിരിക്കുന്നു. ഒരു ക്രിസ്ത്യാ
നൻസമാധാനവുംസങ്കടവുംഒരുപൊലെവിചാരിച്ചുഉദാസീ
നനായിഅനുഭവിക്കെണമെന്നുതൊന്നെണ്ട.അബ്രഹാംആ
ധനവാന്റെയുംലാജരന്റെയുംസൌഖ്യാസൌഖ്യങ്ങളെവ
ളരെഭെദമായികണ്ടു, ജീവകാലത്തിൽധനവാൻഗുണവുംലാജ
രൻദൊഷവുംലഭിച്ചനുഭവിച്ചുഎന്നുപറഞ്ഞുനിത്യംതയ്യി
ൽ പ്രതികൂലമായസമാധാനവുംദൊഷവുംഒരൊരുത്തൎക്കതല
യിൽഎഴുത്തുപ്രകാരംവരുന്നുഎന്നു ഊഹിപ്പാൻഒരുസംഗതി
യില്ല. ഞാൻസമാധാനത്തെഉണ്ടാക്കി, ദൊഷത്തെയുംസൃഷ്ടി
ക്കുന്നുഎന്നുയഹൊവപറയുന്നു. മനുഷ്യരുംപലപ്പൊഴുംചി
ലൎക്ക സമാധാനവുംചിലൎക്കസങ്കടവുംവരുത്തുവാൻപ്രയത്നംക

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/46&oldid=194321" എന്ന താളിൽനിന്ന് ശേഖരിച്ചത്