താൾ:CiXIV281.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

൨൪എന്നുംയെശുപറയുന്നു. വാതിൽഇടുക്കുള്ളതാകകൊ
ണ്ടുപൊരാട്ടംതന്നെവെണം. കൎത്താവായയെശുഒരുമനുഷ്യ
നെഅനുതാപവിശ്വാസങ്ങളുടെവഴിയിലെക്ക്കടത്തുവാ
ൻആരംഭിച്ചാൽപലവിരൊധങ്ങളെനെരിട്ടുജയിക്കെണ്ടി
വരുന്നു. മനുഷ്യസ്വഭാവംഎല്ലാംവഷളായിതീൎന്നുവല്ലൊ.
യെശുഇങ്ങിനെആയ്പൊവരെപിടിച്ചാൽപലവിധകൌശ
ലങ്ങളെപ്രയൊഗിക്കുന്നു. തന്റെകൊപംരുചിനൊക്കു
വാനുംസംഗതിവരുത്തിമരണഭീതിയുംനരകസങ്കടങ്ങളുംകരു
ണയെലഭിപ്പാനുള്ളആഗ്രഹവുംഅവരിൽജനിപ്പിച്ചു
പാപശക്തിയും ഹൃദയത്തിന്റെവഷളത്വവുംകാണിച്ചുപ്രാ
ൎത്ഥനകൊണ്ടുദിവ്യവാഗ്ദത്തങ്ങളെപിടിപ്പാൻഉത്സാഹിപ്പി
ച്ചുഅവൎക്കതന്നെത്താൻക്രൂശിൽനിന്നുമരിച്ചപ്രകാരവുംമഹ
ത്വസിംഹാസനത്തിലും ന്യായാസനത്തിലുംഇരിക്കുന്നപ്രകാര
വുംകാട്ടിഉത്സാഹത്തിന്നുംവെറുപ്പിന്നുംഒരൊഉദാഹരണങ്ങ
ളെനൊക്കുവാൻസംഗതിവരുത്തിതന്റെരക്ഷെക്കായിഒരൊ
ഉപായങ്ങളെപ്രയൊഗിപ്പാൻസമ്മതിച്ചുആവതില്ലഎന്നു
ബൊധംവരുത്തി ചിലപ്പൊൾ കുറഞ്ഞൊരുആശ്വാസവും
പ്രാൎത്ഥനെക്കതക്കഉത്തരവുംനല്കിപിശാചിന്റെഅധികാരത്തി
ൽഅവരെഏല്പിക്കയും തത്സമയത്ത്അതിൽനിന്നുഉദ്ധരിക്ക
യുംദെഹദീനങ്ങളെഅയക്കയുംവെണ്ടുംവണ്ണംനീക്കുകയുംചെ
യ്യുന്നു. ഈവകയെകൊണ്ടുമനുഷ്യനിൽഒരൊഅറിവുംപാപ
വഴിയിൽനടപ്പാൻചഞ്ചലവുംജനിച്ചുവരുന്നു.ദെവരാജ്യത്തി
ൽപ്രവെശിപ്പാൻമനസ്സുവന്നെങ്കിലുംവാതിൽഇടുക്കുള്ളത്
എന്നുകാണുകകൊണ്ടുകഴികയില്ലെന്നുബൊധിച്ചുഅവൻ
ഭയപ്പെട്ടുനില്ക്കുന്നു. എങ്കിലുംമുമ്പിൽസ്വൎഗ്ഗപ്രാപ്തിപിറകി
ൽനരകംഎന്നറിഞ്ഞുപക്ഷെസാധിക്കുംഎന്നുനിശ്ചയി
ച്ചുഅവൻപൊരാട്ടംതുടങ്ങിപ്രവെശിപ്പാൻആഗ്രഹംവൎദ്ധിക്കും
അളവിൽപ്രാൎത്ഥിച്ചുംഅന്വെഷിച്ചുംമുട്ടിയുംകൊണ്ടുസാദ്ധ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/45&oldid=194322" എന്ന താളിൽനിന്ന് ശേഖരിച്ചത്