താൾ:CiXIV281.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

അവരെതന്റെമുമ്പിൽ അയക്കുമ്പൊൾ ഒരൊസംഗതിയിൽ
പറയെണ്ടുന്നവാക്കുകളെഅവൻഅവരുടെവായിൽ ആക്കി
അതുകൊണ്ടുതാൻ പിതാവിന്റെ അടുക്കൽ പൊകുംഎന്നു
അവൻപറയുമ്പൊൾഅവൎക്ക വളരവ്യസനം ഉണ്ടായി, ബുദ്ധിയി
ല്ലാത്തവൎക്ക അവന്റെഉപദെശവുംഇല്ലാതെപൊയാൽഅവ
ർനിൎഗ്ഗതികളുമായിപൊകും എന്നുഅവൎക്കബൊധിച്ചത്
കൊണ്ടുതന്നെ ഇത്‌നിമിത്തംയെശുഅവരെആശ്വസിപ്പിച്ചു
പറഞ്ഞത്:ഞാൻപിതാവിനൊടുഅപെക്ഷിക്കും,അപ്പൊൾ
അവൻ നിങ്ങൾ്ക്കമറ്റൊരുവക്കീലെഅയക്കും.യൊഹ.൧൪,൧൬.
ഇത്‌വരെയുംഞാൻനിങ്ങൾ്ക്കചെയ്തപ്രകാരംഅവനുംചെയ്യും
വിശ്വസിക്കയൊപറകയൊചെയ്യെണ്ടതൊക്ക അവൻഅറി
യിച്ചു നിങ്ങളെസകലസത്യത്തിലെക്കവഴിനടത്തുംഎന്നുകല്പി
ച്ചുഇത്‌നിമിത്തംഅവൻഅപൊസ്തലരെസുവിശെഷഘൊ
ഷണത്തിന്നുലൊകത്തിലെക്ക‌ അയക്കുമ്പൊൾവളര കല്പനക
ളെഅവൎക്ക കൊടുത്തില്ല. മെലിൽനിന്നുഒരു ഉപദെഷ്ടംവി
ല്ല എങ്കിൽ കല്പനകളെകൊണ്ടുഎന്തുസാരം. പരിശുദ്ധാത്മാ
വല്ലാതെ ബലഹീനരായമനുഷ്യരെ ഉറപ്പിപ്പാനും മൊഹഭയ
ങ്ങളെകൊണ്ടുദെവെഷ്ടംചെയ്വാൻതടവുവന്നവൎക്ക സ്വൈരംവ
രുത്തുവാനും ആരുള്ളു. പരിശുദ്ധാത്മാവ്അപൊസ്തലൎക്കമാ
ത്രം സഹായകനായിരുന്നുഎന്നുവിചാരിക്കെണ്ടാ, സ്വൎഗ്ഗസ്ഥ
പിതാവിന്റെആത്മാവ്എല്ലാ വിശ്വാസികളിൽവസിക്കുന്നു.രൊ
മ.൮,൧൧.ദൈവം തന്റെ ആത്മാവിനെ എല്ലാവിശ്വാസി
കളുടെഹൃദയങ്ങളിൽ അയക്കുന്നു. ഗലാ.൪,൬. അവൻഅവരെ
നടത്തിരൊമ.൮,൧൪.അവർദെവപുത്രന്മാരെന്നുതങ്ങളുടെ
ആത്മാവിൽസാക്ഷ്യംകൊടുക്കുന്നു. രൊമ.൮, ൧൬. പ്രാൎത്ഥ
നകളിൽസഹായിച്ചുഇന്നത്അപെക്ഷിക്കെണമെന്നുഅറി
യായ്കകൊണ്ടുഉച്ചരിച്ചു കൂടാത്തഞരക്കങ്ങളെകൊണ്ടുതുണെക്കു
ന്നു.അവൻവിശ്വാസികളിൽജ്ഞാനത്തിന്റെആത്മാവായിട്ടുംസ്നെഹ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/42&oldid=194327" എന്ന താളിൽനിന്ന് ശേഖരിച്ചത്