താൾ:CiXIV281.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

ന്നില്ല. ഈവകബുദ്ധിമുട്ടുകൾ വിശ്വാസത്തിന്നുംപ്രാൎത്ഥനെക്കും
തടവുവരുത്തുകയുംസ്നെഹ പ്രതീക്ഷകളെകെടുത്തുകളകയും
മാത്രമെചെയ്യുന്നുള്ളു. ഭക്ഷണവിചാരങ്ങളെകൊണ്ടുത
ടിച്ചുപൊയഹൃദയംമെല്പെട്ടുനൊക്കുവാൻകഴിയാതെതാഴെ
വലഞ്ഞുകിടക്കുന്നുള്ളു. ആനാൾനിങ്ങളുടെമെൽ‌പെട്ടന്നുവ
രാതിരിപ്പാൻ ഈവകസങ്കടങ്ങളെകൊണ്ടുഹൃദയങ്ങളെ
ഭാരപ്പെടുത്തരുത്എന്നുയെശുപറഞ്ഞു. ഒരുവൻ ആഭയങ്ക
രനാളിനെകൂടക്കൂടവിചാരിച്ചാൽ‌ലൌകികബുദ്ധിമുട്ടുകൾ്ക്ക
സ്ഥലമില്ലനിശ്ചയം. ഏതുഭക്ഷിച്ചുകുടിക്കെണ്ടുഎതുടു
ക്കെണ്ടുഎന്നുചൊദിക്കുന്നതല്ല പ്രധാനം. രക്ഷയെ പ്രാപി
പ്പാനുംസൎവ്വലൊകന്യായാധിപന്റെമുമ്പിൽധൈൎയ്യത്തൊ
ടെനില്പാനുംയെശുവിന്റെ നീതിവസ്ത്രംധരിച്ചുനിത്യരാജ്യ
ത്തിലെക്ക് പ്രവെശിപ്പാനും എന്തുവഴി എന്നിപ്രകാരംചൊ
ദിക്കതന്നെഅധികം പ്രയൊജനമുള്ളതു. എന്റെദൈ
വമെ, ഞാനും എനിക്കുള്ളവരും ലൌകികമായയെനായാ
ടി വിലയെറിയമുത്തിനെ കളയുന്നത് സമ്മതിക്കരുതെ. ഞ
ങ്ങളെവളൎത്തെണ്ടതിന്നുനീഅയക്കുന്നബുദ്ധിമുട്ടുകൾഹൃദയ
ങ്ങളെനരകത്തൊളംതാഴ്ത്തികളയരുതെ, സ്തൊത്രത്തൊടുകൂ
ടനീനല്കുന്നഅപ്പംഭക്ഷിച്ചുസന്തുഷ്ടന്മാരായിഇരിക്കെണ്ട
തിന്നു ഈദിവസത്തിലും കരുണചെയ്തുസഹായിക്കെണമെ.

൧൫

യൊഹ ൧൪, ൨൬ പിന്നെ പിതാവ് എൻനാമത്തി
ൽ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാൎയ്യസ്ഥനാ
യവൻ നിങ്ങൾ്ക്ക സകലവും ഉപദെശിക്കും.

ക്ഷീണമുള്ളവൎക്കും അറിവില്ലാത്തവൎക്കുംചെയ്കയൊപ
റകയൊവെണ്ടത്ഇന്നതെന്നുഅറിയിച്ചു കൊടുക്കുന്നവന്നുകാ
ൎയ്യസ്ഥൻ[വക്കീൽ]ഈ വകപെർകൊള്ളും. യെശുശിഷ്യ
ന്മാരൊടു കൂട ഉള്ളസമയം ഇതെല്ലാം. അവൎക്കചെയ്തുവല്ലൊ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/41&oldid=194329" എന്ന താളിൽനിന്ന് ശേഖരിച്ചത്