താൾ:CiXIV281.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

യും ചെയ്തു. അവർ പൌലിന്റെ വാക്ക്പ്രകാരം തങ്ങൾ്ക്കുള്ള
വരല്ല, വിലെക്ക്കൊള്ളപ്പെട്ടു ക്രിസ്തനുള്ളവർ തന്നെ. ൧ കൊ
റി. ൬,൧൯.൨൦. ൩,൨൩. കൎത്താവിന്റെ കല്പന പ്രകാരം അ
വർ മാതാപിതാക്കന്മാൎക്കും രാജ്യാധികാരികൾ്ക്കും കീഴ്പെട്ടു എ
ങ്കിലും ശ്രെഷ്ഠാധികാരം യെശുവിന്നുള്ളു. അവരുടെ മനസ്സാ
ക്ഷി അവനെ മാത്രം അനുസരിക്കുന്നു.അത് കൊണ്ടു അവർ
കർത്താവിന്നു ജീവിക്കയും മരിക്കയും ചെയ്യുന്നു. അടിമകൾ്ക്ക സമ
ന്മാരായി അവർ തങ്ങളെ സെവിക്കാതെ കർത്താവിനെ മാത്രം
പ്രസാദിപ്പിച്ചു.തങ്ങൾ്ക്ക മുതൽ ഒന്നും ഉണ്ടാക്കാതെ അവനെ മാ
ത്രം ശുശ്രൂഷിച്ചു ദെഹിദെഹങ്ങളെ അവങ്കൽ ഏല്പിക്കയും
ചെയ്യുന്നു. മരണത്തിലും അവർ അവന്റെ മുതൽ അവൻ മരി
ച്ചവൎക്കും ജീവികൾ്ക്കും കൎത്താവാകെണ്ടതിന്നല്ലൊ മരിക്കയും
ജീവിച്ചെഴുനീല്ക്കയും ചെയ്തത്. കർത്താവിന്നുള്ളവൻ തനിക്കാ
യിട്ടു ജീവിക്കെണ്ടാ. ജീവിക്കുന്നവർ തങ്ങൾ്ക്കായിട്ടല്ല തങ്ങൾ്ക്ക വെ
ണ്ടി മരിക്കയും ജീവിച്ചെഴുനീല്ക്കയും ചെയ്ത ക്രീസ്തന്നു തന്നെ ജീ
വിക്കെണ്ടിയത്. ൧ കൊറി. ൭,൧൭. തനിക്കായി ജീവിക്കു
ന്നവൻ സകലത്തിലും തന്നെ മാത്രം പ്രസാദിപ്പിച്ചു എന്തു ചെ
യ്താലും തന്നെ മാത്രം വിചാരിച്ചു, അൎത്ഥവും കീൎത്തിയും മാ
നവും മൊഹനിവൃത്തിയും മറ്റും തനിക്ക് വന്നാൽ മതി എന്നു
വിചാരിച്ചു നടക്കുന്നു. കൎത്താവിന്നു ജീവിക്കുന്നവനൊതക
ന്നവെറുത്തു മുഴുവനും യെശുവിന്നു ബലിയാക്കി ഏല്പിച്ചു ത
ന്റെ അവയവങ്ങളെല്ലാം നീതിസെ വെക്ക് മാത്രം പ്രയൊഗി
ച്ചു ഐഹിക ധനങ്ങളെയും സ്വന്തം എന്നു വിചാരിയാതെ
കൎത്താവിന്നു കാഴ്ച വെച്ചു അവന്റെ മാനമഹത്വത്തിന്നായി
ആത്മശരീര ശക്തികളെയും ചെലവഴിച്ചു നടക്കുന്നു. ഇങ്ങിനെ
കൎത്താവിന്നു ജീവിക്കുന്നവൻ അവന്നു മരിക്കയും ചെയ്യുന്നു. ക
ൎത്താവു തന്നെ ഇഹലൊകത്തിൽ നിന്നു എടുത്തു നിത്യരാജ്യത്തി
ലെക്ക കൈക്കൊള്ളും എന്നുള്ള നിശ്ചയത്തൊടു കൂടലൊക

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/33&oldid=194342" എന്ന താളിൽനിന്ന് ശേഖരിച്ചത്