താൾ:CiXIV281.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ൻ ഞങ്ങൾ്ക്കനിന്റെമുമ്പാകെഉണ്ടുഎന്നുള്ളത്‌ഞങ്ങളുടെ
ഹൃദയങ്ങളിൽഉറപ്പിച്ചുസന്തൊഷംവരുത്തുന്നു. സ്വൎഗ്ഗസ്ഥ
പിതാവെഅവന്റെരക്തംമൂലംസൎവ്വപാപങ്ങളെക്ഷമി
ച്ചു ഞങ്ങളുടെഹൃദയങ്ങളെവെടിപ്പാക്കിനിന്റെസ്നെഹം
കൊണ്ടുനിറച്ചുനിന്നൊടുചെൎന്നുസന്തൊഷത്തൊടുംകൂട
കല്പനകളെഅനുസരിക്കെണ്ടതിന്നുഞങ്ങളെപ്രാപ്തന്മാരാ
ക്കെണമെന്നുഅവന്റെനാമത്തിൽനിന്നൊട്‌അപെക്ഷി
ക്കുന്നു. ഇന്നുഞങ്ങൾ്ക്കപക്ഷെസംഭവിച്ചഅന്യായങ്ങളുടെ
ഒൎമ്മയെയുംമനസ്സിൽനിന്നെടുത്തുകൊപവുംപകയും പറി
ച്ചുകളയെണമെ. ഈലൊകത്തിലെകഷ്ടങ്ങൾഎത്രയും
അല്പമായത്‌എന്നുംശതുക്കൾ്ക്കുംനിന്റെസമ്മതംകൂടാതെ
ഞങ്ങളൊടുദൊഷമായതുഒന്നുംചെയ്തുകൂടാഎന്നുംതെ
ളിയിക്കെണമെ. മനുഷ്യരിൽനിന്നുനിന്റെപുത്രനായ
യെശുവിന്നുവന്നകഷ്ടങ്ങളിൽഞങ്ങളുംഒഹരിക്കാരായി
വരെണമെന്നുവന്നാൽഅവന്റെക്ഷമയുംസൌമ്യതയും
സ്നെഹവുംകൂടതരെണമെ. അവൻഇപ്പൊൾനിന്റെവല
ത്തുഭാഗത്തിരുന്നുസന്തൊഷംപരിപൂൎണ്ണമായിഅനുഭവി
ക്കുന്നതുപൊലെഞങ്ങളെയുംഒടുവിൽനിന്റെനിത്യസ്വ
സ്ഥതയിലെക്ക്‌പ്രവെശിപ്പിച്ചുധന്യന്മാരാക്കെണമെആ
മൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/21&oldid=194363" എന്ന താളിൽനിന്ന് ശേഖരിച്ചത്