താൾ:CiXIV281.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

യിക്കുന്നവർഒരുനാളുംനാണിച്ചുപൊകുന്നില്ലഎന്നുംഅറി
ഞ്ഞുഞങ്ങൾസ്വന്തനീതിബുദ്ധിശക്തികളിൽഅല്ലനിന്നിൽ
മാത്രംആശ്രയിച്ചുനടക്കുന്നു. ഐഹികമാനമഹത്വങ്ങളെ
കൊണ്ടുഞങ്ങൾലഘുബുദ്ധികളായുംഡംഭികളായുംതീരരുതെ,
സങ്കടങ്ങളെകൊണ്ടുഭീരുക്കളുംആലസ്യപ്പെടുന്നവരുമായി
പൊകരുതെ. സകലമാറ്റങ്ങളിൽഞങ്ങളുടെകാലുകളെ
നിൻകല്പനാവഴികളിൽതിരിച്ചുസ്ഥിരമായിനടത്തെണമെ.
നീപിതാവിൽനിന്നുപുറപ്പെട്ടുലൊകത്തിൽവന്നു, പിന്നെയും
ലൊകത്തെവിട്ടുപിതാവിന്റെഅടുക്കൽകയറിഅനുഭവ
ത്താൽലൊകത്തിന്റെമായയെയുംനിണക്കുള്ളവരുടെസ
ങ്കടങ്ങളെയുംആവശ്യങ്ങളെയുംതെളിവായിഅറികകൊണ്ടു
ഞങ്ങളെയുംസഹായിച്ചുആശ്വസിപ്പിച്ചുപിതാവിന്റെ
അടുക്കൽചെല്ലുവാൻവഴിയുമായിരിക്കെണമെ. നീഇരിക്കു
ന്നെടത്തുഞങ്ങളുംഎത്തിനിന്നെകാണുവൊളത്തിന്നുഒരു
നാളുംഞങ്ങളെഉപെക്ഷിയാതെനിന്റെ മഹത്വത്തിലെ
ക്കകയറ്റെണമെ.നിന്റെവിശുദ്ധനാമത്തിന്നുസ്തൊത്ര
മാനമഹത്വങ്ങൾഞങ്ങളെല്ലാവരാലുംഉണ്ടാകെണമെആ
മൻ.

വ്യാഴാഴ്ചവൈകുന്നെരം

സൎവ്വശക്തനായദൈവമെ,നിണക്ക്‌വിരൊധമായിനി
ല്പാൻശക്തൻആർ,ലൊകംമുഴുവനുംനിന്റെമുമ്പാകെഒരു
പൊടിപൊലെ, അതുകൂടാതെഅനെകശുദ്ധദൂതന്മാർവീ
രസൈന്യങ്ങളായിസന്തൊഷത്തൊടെനിന്റെകല്പനക
ളെനിവൃത്തിക്കുന്നു. നിന്റെപ്രിയപുത്രനെഒലിവുമലമെ
ൽവെച്ചുആത്മവ്യസനത്തിൽഒരുദൂതനെഅയച്ചുതുണച്ചു.
നിത്യജീവനെപ്രാപിക്കെണ്ടിയവരുടെശുശ്രൂഷക്കായുംവീ
രസൈനകളെഅയക്കുന്നു, വിശ്വാസികൾഇഹലൊകത്തെവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/15&oldid=194373" എന്ന താളിൽനിന്ന് ശേഖരിച്ചത്