താൾ:CiXIV281.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

ജീവനെലഭിച്ചനുഭവിക്കെണ്ടതിന്നുഞങ്ങളുടെഹൃദയങ്ങളെ
വെടിപ്പാക്കെണമെ. ശുദ്ധനടപ്പിന്നുവെണ്ടി ഞങ്ങൾ്ക്കനിന്റെ
ആത്മാവിനെശക്തിസ്നെഹസുബൊധങ്ങളുടെആത്മാവാ
യിട്ടുതരെണമെ. സമാധാനത്തൊടെകിടന്നുഉറങ്ങെണ്ടതി
ന്നുഞങ്ങളുടെഹൃദയത്തിൽഇന്നുഉത്ഭവിച്ചുവന്നലൌകിക
വിചാരങ്ങളെയുംമൊഹങ്ങളെയുംനീക്കികളയെണമെ.സ
കലആപത്തുകളെയുംഅകറ്റിനിന്റെശക്തിയുള്ളകൈനീ
ട്ടിഞങ്ങളെകടാക്ഷിക്കെണമെ.ദിവസെനപുതുതായകരുണ
യെഞങ്ങൾ്ക്കനാളത്തദിവസത്തിന്നുപുതുക്കിതന്നുനിന്നിൽ
വിശ്വസിച്ചവരെല്ലാരുടെപ്രാൎത്ഥനകളെയുംകെട്ടുദീന
ക്കാരെയുംദരിദ്രരെയുംഅനാഥരെയുംരക്ഷിച്ചുസന്തൊ
ഷിപ്പിക്കെണമെ. നിന്റെനാമത്തിന്നുസൎവ്വലൊകത്തിലും
സ്തൊത്രമാനമഹത്വങ്ങളെയുംകൂട്ടണമെ ആമൻ.

വ്യാഴാഴ്ചരാവിലെ

കൎത്താവായയെശുവെഞങ്ങൾ്ക്കപിന്നെയുംഒരുദിവസമുദിച്ചുക
ഴിഞ്ഞരാത്രീയിൽനീകൈനീട്ടിസകലആപത്തുകളിൽനിന്നുകാത്തു
രക്ഷിച്ചതിനാൽനിന്നെസ്തുതിക്കുന്നു. ഈദിവസത്തിൽഞങ്ങ
ൾ്ക്കസംഭവിപ്പാനുള്ളത്‌അറിയായ്കകൊണ്ടുഞങ്ങളുടെകണ്ണു
കൾനിന്നെനൊക്കിജീവന്നായിട്ടുംശുദ്ധനടപ്പിന്നായിട്ടുംവെ
ണ്ടുന്നതെല്ലാംനിന്റെധാനങ്ങളിൽനിന്നുതരെണമെന്നുനി
ന്നൊട്‌അപെക്ഷിക്കുന്നു. ബലക്ഷയമുള്ളവരുംഅറിവില്ലാ
ത്തവരുംഅശുദ്ധന്മാരുമായഞങ്ങൾ്ക്കശക്തിജ്ഞാനംശുദ്ധി
മുതലായവദ്രവ്യങ്ങളെഏകെണമെ. ആരുംഞങ്ങളെനിന്റെ
കൈയ്യിൽനിന്നുംപറിക്കാതിരിക്കെണ്ടതിന്നുസൎവ്വശക്തിയെ
കൊണ്ടുതാങ്ങിഎല്ലാശത്രുക്കളിൽനിന്നുവിടുവിക്കെണമെ. നി
ന്റെരക്തംകൊണ്ടുഞങ്ങളെതളിച്ചുവെടിപ്പാക്കികാത്തുകൊൾ്ക.
നീകരുണാവാനുംവിശ്വസ്തനുംആകുന്നുഎന്നുംനീങ്കൽആശ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/14&oldid=194374" എന്ന താളിൽനിന്ന് ശേഖരിച്ചത്