താൾ:CiXIV281.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ഞങ്ങൾ്ക്കായിവിചാരണംചെയ്തുനിന്റെനാമത്തിന്റെമാധുൎയ്യം
അറിയിക്കെണ്ടതിന്നും നിന്റെരാജ്യത്തെഞങ്ങളാൽ ആ
വൊളംപരത്തെണ്ടതിന്നുംഞങ്ങളെഉത്സാഹിപ്പിക്കെണമെ.
മണ്ണുംവെണ്ണീരുമായഞങ്ങൾനിന്റെഅതിശയകരുണയുടെ
സ്തുതിക്കായിട്ടുപാത്രങ്ങളായിതീരെണ്ടതിന്നുഎല്ലാവരിലും
നിന്നെതന്നെമഹത്വപ്പെടുത്തണമെ ആമൻ

ബുധനാഴ്ചവൈകുന്നെരം

കൎത്താവായയെശുക്രീസ്തന്നുംഅവന്മൂലംഞങ്ങൾ്ക്കുംപി
താവായദൈവമെകൊപത്തിന്നുംശിക്ഷെക്കുംയൊഗ്യന്മാരാ
യഞങ്ങൾ്ക്കഇന്നുനീദൊഷത്തിന്നുതക്കവണ്ണംചെയ്യാതെവള
രനന്മകളെകാണിച്ചതിനാൽനിന്റെനാമത്തിന്നുസ്തൊത്രം
ഉണ്ടാകെണമെ. ഞങ്ങൾനിന്റെകരുണയുംദീൎഘക്ഷമയുംഒ
ടുങ്ങാത്തസ്നെഹവുംവാഴ്ത്തുന്നു, നീതിമാനുംഞങ്ങൾ്ക്കുംസൎവ്വലൊ
കത്തിന്നും പാപപരിഹാരവുമായഒരുമദ്ധ്യസ്ഥൻനിന്റെ
അടുക്കൽഉണ്ടുഎന്നുനീകാണിച്ചുവരുന്നഉപകാരങ്ങളെ
കൊണ്ടറിയുന്നു, അവനെകൂടാതെഒന്നിനെയുംനിന്റെകൈക്ക
ൽനിന്നുലഭിപ്പാൻഒരുകഴിവില്ലല്ലൊ. അവനിൽആശ്രയി
ച്ചുഇപ്പൊഴുംനിന്തിരുമുമ്പിൽവന്നുദരിദ്രന്മാരായഞങ്ങൾ്ക്ക
ദെഹത്തിന്നുംആത്മാവിന്നുംവെണ്ടുന്നതെല്ലാംനല്കികനി
ഞ്ഞിരിക്കെണമെന്നുനിന്നൊട്‌അപെക്ഷിക്കുന്നു. കൊപത്തി
ന്നായിട്ടല്ല,നിത്യജീവനെ അവകാശമായിഅനുഭവിക്കെണ്ട
തിന്നുനീഞങ്ങളെവിളിച്ചത്.നീസ്നെഹമാകകൊണ്ടുപാപിക
ളുടെമരണത്തെഅല്ല, അവർമാനസാന്തരപ്പെട്ടുജീവിക്കെ
ണമെന്നുആഗ്രഹിച്ചുആശ്വാസസഹായങ്ങളെആവശ്യമാ
കുംവണ്ണംനല്കുവാൻമനസ്സുള്ളവൻഎന്നറിഞ്ഞുഞങ്ങൾസ
ന്തൊഷിക്കുന്നു.ഞങ്ങളെനരകത്തിലെക്ക്‌തള്ളിക്കളവാൻത
ക്കദൊഷങ്ങളെഎല്ലാംക്ഷമിച്ചുതരുവാൻനിശ്ചയിച്ചുനിത്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/13&oldid=194376" എന്ന താളിൽനിന്ന് ശേഖരിച്ചത്