താൾ:CiXIV280.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪ സംഭവം

ഘടൊൽക്കചനുണ്ടായതവിടന്നു പിന്നെയൊരാറുമാസ മെകചക്ര
യിൽവാണു പാഞ്ചാലിതന്നെവെട്ടാരന്നവരളുമാ യ്പാഞ്ചാലപുര
ത്തിൻ കലൊരാണ്ടുവസിച്ചാർപൊൽഹസ്തിനപുരത്തിൻ കൽപിന്ന
യുമൊരുമിച്ചിട്ടെത്രയും സുഖത്തൊടുമയ്യാണ്ടുകാലംവാണ പിന്നെ
യന്നിന്ദ്രപ്രസ്ഥമാകീയപുരിപുക്കു മന്നവരിരുപത്തുമൂവാണ്ടുകാലം
വാണു ചൂതുതൊറ്റവിടന്നുപന്തീരാണ്ടടവിയിൽ മെദിനീപാലക
ന്മാർതാപസരായെവാണു ഒരാണ്ടുവിരാടന്റെരാജധാനിയിൽവാ
ണാ രാരുമെയറിയാതെ വെഷച്ഛന്നന്മാരായെ കെൽ‌പ്പൊടുശത്രുക്ക
ളെയൊക്കവെയൊടുക്കീട്ടു മുപ്പത്താറാണ്ടുഭൂമിയടക്കിവാണുപിന്നെ
മന്നവരാറുമാസംകൊണ്ടഭിമന്യുജനെ മന്നവനാക്കിവാഴിച്ചമരപു
രിപുക്കാർ നൂറ്റെട്ടുവരിഷവുമാറുമാസവുംചെന്നു മാറ്റലർകുല
കാലനായ ധൎമ്മജനെടൊ ജിഷ്ണുവിൽമൂന്നുമാസംമൂത്തതു കൃഷ്ണൻപി
ന്നെകൃ ഷ്ണനിൽ മൂന്നുമാസംമൂത്തതുബലഭദ്രൻകൃഷ്ണനായവതരിച്ചന്നു
ള്ളലീലകളും കൃഷ്ണഭക്തന്മാരായപാണ്ഡവർകഥകളും വിഷ്ണുതാൻത
ന്നെവന്നുപിറന്നവെദവ്യാസൻ കൃഷ്ണനാംദ്വൈപായനൻ ചൊല്ലി
യകഥയെല്ലൊ അദ്വൈതൊപാഖ്യാനമാംഭാരതംനൂറായിരം പദ്യ
വും പതിനെട്ടു പൎവ്വമായ്ത്തീൎത്തുകൂട്ടിസംഭവപൎവ്വംസഭാപൎവ്വവുമാരണി
യവും പിൻപുവൈരാടപൎവ്വമദ്യൊഗമഞ്ചാമതും പിന്നെതുഭീഷ്മപൎവ്വമ
പരംദ്രൊണപൎവം കൎണ്ണപൎവ്വവുംശല്ല്യപൎവ്വവും സൌപ്തികവും സ്ത്രീപ
ൎവ്വംശാന്തിപൎവ മനുശാസനീകവുംശൊഭതെടീടു മശ്വമെധികപൎവ്വം
പിന്നെ പതിനഞ്ചാമതു നല്ലാശ്രമവാസപൎവ്വം പതിനാറാമതെല്ലൊ
മൌസലമായപൎവ്വം പതിനെഴാംകുംമഹാപ്രസ്ഥാനംകഴിയുംപൊൾപ
തിനെട്ടാമതിൻകൽസ്വഗ്ഗാരൊഹണമെല്ലൊ അദ്ധ്യായക്രമം ചൊ
ൽവാനെത്രയും പെരുപ്പ മു ണ്ടത്രയെന്തിനുവെണ്ടിയെന്നതുമറിഞ്ഞില്ല
ഭാരതംസംക്ഷെപംഞാനെപ്പെരുതമറിയിച്ചെൻ പാരിടത്തിൻ കലുള്ള
ഭക്തന്മാൎക്കറിവാനായി നല്ലതുചെയ്യുന്നൊൎക്കു നല്ലതുവരുമെന്നും നല്ല
തില്ലാകാത്തതുംചെയ്തിടുന്നവൎക്കെന്നും ദെവദെവശനായകൃഷ്ണനെ
വഴിപൊലെ സെവിച്ചാലുള്ളഫലമായതുമറിഞ്ഞീടാം– ഇന്നിമറ്റെ
ന്തുകഥകെൾക്കെണ്ടതെന്നുചൊന്നാ ലായതുചൊല്ലാമെന്നല്ലാംക്ര
മത്താലെ–വൈശംപായനമുനിജനമെജയനൊടു വൈശിഷ്ട്യമുള്ള
മഹാഭാരതകഥാസാരം ഒക്കവെചുരുക്കമായീവണ്ണംപറഞ്ഞപ്പൊൾമു
ഖ്യനാംനരപതിജനമെജയൻചൊന്നാൻ : എത്രയുംകൌതൂഹലമുണ്ടി
തുകെൾക്കുന്തൊറും വിസ്തരിച്ചരുളിച്ചെയ്തിടണംമടിയാതെ എന്നതു
നരപതിചൊന്നതുകെട്ടുമുനി നന്നായിത്തെളിഞ്ഞുടനാദിയെയറിയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/60&oldid=185349" എന്ന താളിൽനിന്ന് ശേഖരിച്ചത്