താൾ:CiXIV28.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

ഞ്ഞതിനാൽഅവൾമണവാളനെകാണ്മാൻഅന്തരിച്ചു—ഈകന്യ
യെപൊലെവീൎയ്യംകാട്ടിയപുരുഷൻലൊകത്തിൽഎങ്ങുംഇല്ലഎന്നു
ശത്രുക്കൾ്ക്കുംസമ്മതമായി—അമ്പതിലധികമുള്ളൟശവങ്ങളെയും
തടവിൽമരിച്ചവരെയുംനായ്ക്കൾ്ക്കിരയാക്കുമ്പൊൾചിലവൈരിക
ൾഭ്രാന്തിനാൽതലയൊടുകളെയുംകടിച്ചുപരിഹാസമാക്കിശെഷി
പ്പുകളെശിഷ്യൎക്കഎല്പിക്കാതെഭസ്മത്തെരൊനനദിയിൽചാടി
അവർജീവിച്ചെഴുനീല്പത്ഇപ്പൊൾകാണട്ടെഎന്നുചിരിച്ചുരെ
ച്ചു—മറ്റെവർതങ്ങളുടെദെവകൾക്കസ്തുതിപാടി—ശാന്തന്മാരുംനിങ്ങ
ളുടെദൈവംഇപ്പൊൾഎവിടെജീവനെക്കാളുംനിങ്ങൾബഹുമാനി
ച്ചമാൎഗ്ഗംകൊണ്ടഇപ്പൊൾഎന്തുലാഭംഎന്നുദുഃഖത്തൊടെശാസി
ച്ചുകൊണ്ടിരുന്നു—

ഔഗുസ്തദൂ നിൽഎത്രയുംചെറിയസഭആകകൊണ്ടുആദിയിൽ
അന്വെഷണവിചാരവുംഇല്ലാഞ്ഞു—ഒരുദിവസംപട്ടണക്കാർഭൂമാ
താവെതെരിൽകയറ്റിഎഴുന്നെള്ളിക്കുമ്പൊൾഎല്ലാവരുംദണ്ഡ
നമസ്കാരംചെയ്യുന്നസമയംഎകനായസുംഭാൎയ്യൻനില്ക്കുന്നത്ചില
ർകണ്ടുപിടിച്ചുകെട്ടിനാടുവാഴിയുടെമുമ്പിൽആക്കിയാറെക്രിസ്ത്യാ
നൻതന്നെആകുന്നുബിംബത്തെവന്ദിപ്പാൻകഴികയില്ലകല്പന
യായാൽഅതിനെതകൎപ്പാൻപൊകും—എന്നുപറഞ്ഞുഉടനെശിര
ശ്ചെദംവിധിച്ചു—അവനെകൊണ്ടുപൊകുന്നതഅമ്മകണ്ടുവി
ളിച്ചിതു—എന്മകനെജീവനുള്ളദൈവത്തെനൊക്കികൊൾജീവ
ങ്കൽനടത്തുന്നമരണത്തെപെടിക്കല്ലെഇതുചാവല്ലഎന്മകനെസ്വ
ൎല്ലൊകത്തിന്നുള്ളപിറപ്പല്ലൊഭാഗ്യമുള്ളൊരുമാറ്റത്താലെനീ


9

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/71&oldid=187705" എന്ന താളിൽനിന്ന് ശേഖരിച്ചത്