താൾ:CiXIV28.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

മരിച്ചു—പ്രെരിതശിഷ്യന്മാരിൽഒടുക്കത്തവനായപൊലുകൎപ്പൻ
൮൬വൎഷംസെവിച്ചുപൊന്നകൎത്താവെശപിപ്പാൻപൊകായ്കയാൽ
അവനെജനക്കൂട്ടത്തിന്റെവിനൊദത്തിന്നായിരംഗസ്ഥലത്തു
൧൬൭വെച്ചുതടിയെറ്റിഅവൻപ്രാൎത്ഥിച്ചുസ്തുതിച്ചശെഷംചുട്ടുകത്തി
ഭസ്മീകരിക്കുകയുംചെയ്തു—അവനിൽപിന്നെഹ്യരപൊലിഅദ്ധ്യ
ക്ഷനായപപിയാവുംസാക്ഷിയായിമരിച്ചു—അവൻവിദ്യകളെ
നിരസിച്ചുപ്രെരിതരുടെവചനക്രിയകളെയുംകെട്ടുകണ്ടിട്ടുള്ളമൂ
പ്പന്മാരൊടുനിത്യംചൊദിച്ചുകണ്ടുസത്യസാക്ഷികളുടെവായി
ൽനിന്നുചെൎത്തതഎല്ലാംഎഴുതിവെച്ചിരുന്നു—സഹസ്രാബ്ദ
വാഴ്ചയെവെദാക്ഷരംബഹുമാനിച്ചുആശയൊടെവൎണ്ണിക്കകൊ
ണ്ടുആനല്ലപ്രബന്ധംപിറ്റെകരുന്തലയിൽഅവമാനത്തിൽ
അകപ്പെട്ടുകാണാതെആയി—

ആസ്യയിൽഉപദ്രവംകുറയശമിച്ചശെഷംഗാല്യനാട്ടിൽലുഗ്ദൂ
൧൭൭നെവിയെന്നപട്ടണങ്ങളിൽകഠൊരഹിംസഉണ്ടായി—സ്നാനഗൃഹം
അങ്ങാടിമുതലായദിക്കുകളിൽഒരുക്രിസ്ത്യാനനെകണ്ടഉടനെജ
നങ്ങൾആൎപ്പുംഏറുംഅടിയുംസാഹസവുംതുടങ്ങിഭവനങ്ങളിൽആ
ട്ടിഅടെച്ചുവെക്കും—പിന്നെവീടതിക്രമിച്ചുസാാമാനങ്ങളെപറിച്ചു
കളയും—കാൎയ്യസ്ഥന്മാർവന്നുക്രിസ്ത്യാനരാകുന്നുവൊഎന്നുഅ
ന്വെഷണംകഴിച്ചുനാടുവാഴിവരുവൊളത്തെക്കതടവിൽപാൎപ്പിക്കും—
അവൻവന്നാറെപലവകഭെദ്യംചെയ്യിച്ചു൧൦ആളുകൾഅതു
സഹിയാഞ്ഞുക്രിസ്തുവിശ്വാസത്തിൽനിന്നുവീണു—യവനദാസന്മാ
രെഭെദ്യംചെയ്തുയജമാനന്മാർമനുഷ്യമാസംതിന്നുഎന്നുംമറ്റും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/68&oldid=187699" എന്ന താളിൽനിന്ന് ശേഖരിച്ചത്