താൾ:CiXIV28.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

നരല്ലപണ്ടെഅവരിൽകൂടിയവരെങ്കിലും.൩,൧൦,൨൦വൎഷ
ത്തിന്നുമുമ്പെഅവരൊടുപിരിഞ്ഞുപൊയിഎന്നുചൊല്ലിനി
ന്തിരുപ്രതിമയെയുംദൈവബിംബങ്ങളെയുംസെവിച്ചുക്രിസ്തു
വെശപിച്ചുപറഞ്ഞു—അവർഅറിയിച്ചതാവിത്—ഞങ്ങളുടെതെറ്റൊ
കുറ്റമൊഇതത്രെ—നിശ്ചയിച്ചആഴ്ചയിൽഉദയത്തിന്മുമ്പെകൂ
ടിവരികഒക്കത്തക്കക്രിസ്തുവെദൈവംഎന്നപൊലെപാട്ടിൽ
സ്തുതിക്കവല്ലദൊഷത്തിനല്ലമൊഷണംവ്യഭിചാരംചതിമു
തലായവവെറുപ്പാൻഅന്യൊന്യംസത്യംചെയ്കശെഷംതന്താ
ങ്ങളുടെവീട്ടിൽപൊയിട്ടുവൈകുന്നെരത്ത്‌പിന്നെയുംകൂടിവന്നു
ദൊഷംഇല്ലാത്തനടപ്പായആഹാരത്താൽഅത്താഴംകൈക്കൊ
ള്ളുക—ഇപ്രകാരംചെയ്തുപൊന്നതുകൈസർരഹസ്യസംഘങ്ങ
ളെനിഷെധിച്ചത്‌പരസ്യമാക്കിയനാൾമുതൽവിട്ടിരിക്കുന്നു—ആ
യ്തുഞാൻവിചാരിക്കുമ്പൊൾശുശ്രൂഷക്കാരത്തികൾഎന്നുപറ
യുന്ന൨.സ്ത്രീകളെകൊണ്ടുവന്നുഅവരിൽനിന്നുപരമാൎത്ഥം
അറിയെണ്ടതിന്നുഭെദ്യംചെയ്യിച്ചുഎങ്കിലുംദൈവകാൎയ്യംചൊ
ല്ലിഅത്യന്തമുള്ളഒരുഭ്രമംഎന്നത്രെകണ്ടിരിക്കുന്നു—ആകയാൽ
വിസ്താരംതാമസിപ്പിച്ചുനിങ്ങളൊടുചൊദിപ്പാൻനിശ്ചയിച്ചു—കുറ്റ
ക്കാർവളരെആകകൊണ്ടുനന്നവിചാരിക്കെണ്ടിയകാൎയ്യംഎന്നു
തൊന്നുന്നു—എല്ലാവയസ്സിലുംസ്ഥാനത്തിലുംസ്ത്രീപുരുഷരിലുംഅനെക
രിൽകുറ്റംചുമത്തീട്ടുണ്ടുഇനിചുമത്തുവാനുംഉണ്ടു—പട്ടണങ്ങളിൽ
മാത്രമല്ലഊരുകളിലുംദെശങ്ങളിലുംഈഭ്രാന്ത്‌പകൎന്നിരിക്കുന്നു—
അതിന്റെപരപ്പുനിറുത്തിഭെദംവരുത്തുവാൻകഴിവുണ്ടെന്നു


6

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/47&oldid=187660" എന്ന താളിൽനിന്ന് ശേഖരിച്ചത്