താൾ:CiXIV28.pdf/462

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫൮

൧൮൪൮(ഹെബ്ര)ടെകലഹത്താൽമറിഞ്ഞുപൊയഉടനെപ്രജാപ്രഭുത്വംതന്നെപ്രതിഷ്ഠി
ക്കെണ്ടുന്നദൈവംഎന്നുതൊന്നി—ഇതലർദുയിച്ചർഉംഗ്രർമുതലായ
വർരാജാക്കന്മാരൊടുമത്സരിച്ചുഅവരെപ്രജാകല്പനെക്ക്അധീനരാ
ക്കിയെശുവിതരെപിന്നെയുംനീക്കുകയുംപ്രൊതസ്തന്തനാടുകളിൽ
ദെവഭക്തരെയെശുവിതർഎന്നുചൊല്ലിഅപമാനിക്കയുംക്രിസ്തീയ
ത്വത്തിൽകൂടവൈരംകാട്ടുകയുംചെയ്തു—ഇനിരാജ്യങ്ങളെമാത്രമല്ല
അതാതനാട്ടുസഭയെയുംമാറ്റികെവലംഅന്നന്നുഭൂരിപക്ഷത്തിന്നു
ബൊധിച്ചപ്രകാരംവിചാരിച്ചുനടത്തെണ്ടതാകയാൽചെറിആട്ടിങ്കൂ
ട്ടത്തിന്നുഅപൂൎവ്വപരീക്ഷകൾഉണ്ടാകുവാൻസംഗതിഉണ്ടു—

ആകയാൽതിരുസഭതലഉയൎത്തിസ്വാതന്ത്ര്യക്കാരൊടുഒരുപാഠംപ
ഠിക്കെണം—അതെന്തന്നാൽഗുണീകരണകാലത്തുപാപ്പാനുസര
ണംവിട്ടുപൊയിരാജമന്ത്രിപ്രഭിജനസംഘംമുതലായവരിലെആശ്ര
യംവിട്ടുപൊയില്ലഅതിപ്പൊൾവിടെണ്ടതാകുന്നു—ജഡസൌഖ്യത്തിന്നാ
യിട്ടല്ലസഭയുടെജീവരക്ഷക്കായിട്ടുതന്നെഅവൾ്ക്കരാജ്യാധികാരിക
ളൊടുവിയൊഗംവെണം—കൊംസ്കന്തീനകാലത്തിൽഉണ്ടായകെട്ടിനെ
ദൈവംസ്വസമയത്തിൽതന്നെകെട്ടഴിക്കും—ക്രിസ്തുമാത്രംനമ്മുടെരാജാ
൧൮൪൩വ്എന്നുസ്കൊതസഭയിൽഉത്തമന്മാർനിശ്ചയിച്ചുകൊയ്മയുംപ്രഭുക്കളും
ബൊധകന്മാരെഅതാതപള്ളിയിൽകല്പിച്ചാക്കുന്നമൎയ്യാദയെവിരൊ
✣൧൮൪൭ധിച്ചുനിന്നുഒടുവിൽസഭാസ്വംവെറുത്തുചാല്മൎസതുടങ്ങിയുള്ള൪൦൦ബൊ
ധകന്മാരുംഅവരുടെസഭക്കാരിൽഉദാരന്മാർമിക്കവാറുംഒക്കത്തക്കപ
ഴകിയമൂപ്പസഭയെവിട്ടുപൂൎവ്വന്മാരുടെനിയമപ്രകാരംസ്വതന്ത്രസഭ
യെസ്ഥാപിച്ചുഅതിന്നുവെണ്ടിഅനന്തദ്രവ്യത്തെമനഃപൂൎവ‌ദാനങ്ങ


58

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/462&oldid=188438" എന്ന താളിൽനിന്ന് ശേഖരിച്ചത്