താൾ:CiXIV28.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

൧൨.൮.൧തെസ്സ.൫,൧൨)—പലസഭകളിൽനിന്നുംപ്രെരിതന്മാരും
സുവിശെഷകന്മാരുംപുറപ്പെട്ടുചുറ്റുമുള്ളഊരുഗ്രാമങ്ങളിൽയെ
ശുവെഅറിയിക്കുംകെട്ടനുസരിക്കുന്നവർവൃത്തിക്കുകൊടുക്കും(൧.
കൊ.൯,൧൪.ഗല.൬,൬.൩യൊ.൬.൭)—

ക്രിസ്ത്യാനർകൂടിവരുന്നതുപള്ളികളിലല്ലപ്രാപ്തിയുള്ളവരുടെവീ
ടുകളിൽതന്നെ—വലിയപട്ടണങ്ങളിൽവെവ്വെറെവീടുകളിൽ
സഭക്കാർകൂടും—കൂടുന്നവർപഴയനിയമംവായിച്ചുകെൾ്ക്കുംചിലർ
വ്യാഖ്യാനിക്കുംമറ്റെവർആത്മാവഎത്തിക്കുന്നപ്രകാരംആശ്വാ
സത്തിന്നുംഉപദെശത്തിന്നുംശാസനത്തിന്നുംപറയും—പാട്ടുംപ്രാ
ൎത്ഥനയുംസ്തുതിയുംകൂടഉണ്ടുപ്രരിതന്മാർലെഖനങ്ങളെഅയച്ചാ
ൽഅപ്പൊൾഒക്കത്തക്കവായിരിക്കും—മറ്റെസഭക്കാൎക്കുംവായിപ്പാ
ൻഅയക്കും—അനെകശിഷ്യന്മാർഅടിമകളാകകൊണ്ടഅസ്തമി
ച്ചശെഷംഅത്രെകൂടിവരുവാൻഅവസരംഉണ്ടായിപലപ്പൊ
ഴുംഅത്താഴത്തൊടുംകൂടകൎത്തൃഭൊജനവുംസ്നെഹവിരുന്നും
കൊണ്ടാടും—അതിന്നുവെണ്ടുന്നഭൊജ്യങ്ങളെഇഷ്ടമുള്ളവർ
കൂട്ടികൊണ്ടുവന്നുഎല്പിച്ചുവെക്കും—സഹൊദരസ്നെഹത്തിന്നു
പരിശുദ്ധചുംബനംഅടയാളം—പുതുതായിചെരുന്നവരെതാ
മസംകൂടാതെസ്നാനത്തിൽമുഴുക്കും—ലൊകദ്വെഷ്യംനിമിത്തം
വളരെശൊധനചെയ്യെണ്ടതിന്നുആവശ്യംഇല്ല—സ്നാനത്തിൽ
എങ്കിലുംഅതിന്റെശെഷംഎങ്കിലുംആത്മസംസ്കാരത്തിന്നട
യാളമായികൈകളെതലമെൽവെച്ചുപ്രാൎത്ഥിക്കും(എബ്ര.൬,
൨.അപപ്.൮,൧൭.൧൯,൬)—കുഡുംബങ്ങളെസ്നാനംകഴിച്ചപ്രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/43&oldid=187652" എന്ന താളിൽനിന്ന് ശേഖരിച്ചത്