താൾ:CiXIV28.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

ശ്വാസപ്രാൎത്ഥനസ്തുതിഅതിമാനുഷഭാഷഭാവവിസ്താരംകെട്ട
തിന്റെപരീക്ഷമുതലായആത്മവരങ്ങളുള്ളവൎക്കഎല്ലാവൎക്കുംസഭ
യിൽദൈവവചനംപറവാൻന്യായംഉണ്ടു—സ്ത്രീകൾക്കമാത്രമില്ല—
എങ്കിലുംപലരുംഉപദെശിപ്പാൻതുനിഞ്ഞുപൊകരുത്എന്നുപിന്ന
ത്തെതിൽബുദ്ധിപറവാൻസംഗതിഉണ്ടായി(യാക.൩.)സകല
വുംക്രമത്തിൽചെയ്യിച്ചുപൊരുന്നതും(൧കൊ.൧൬,൧൬)ദൊഷ
ങ്ങൾഅകപ്പെടുന്നളവിൽതടുക്കുന്നതുംഅന്യസഭകളൊടുനിത്യസം
സൎഗ്ഗംവളൎത്തുന്നതുംമാലുമ്മിവരംകിട്ടിയമൂപ്പന്മാരുടെകാൎയ്യം(൧കൊ.
൧൨,൨൮)ഇങ്ങിനെനടത്തുന്നവർആത്മാക്കൾ്ക്കായികണക്കുബൊധി
പ്പിക്കെണ്ടുഎന്നറിഞ്ഞുസഭക്കാൎക്കുവെണ്ടിജാഗരിച്ചിരിക്കുന്നു
എന്നുകെൾ്പു—(എബ്ര.൧൩,൧൭.യാക.൫,൧൪)—അവർസഭെക്കു
ദൃഷ്ടാന്തക്കാരാകകൊണ്ടുസഭയെപ്രകാശിപ്പിക്കുന്നനക്ഷത്രങ്ങളും
സഭാദൂതരുംഎന്നുപെരുകൾഉണ്ടായി(അറി.൧,൨)—ശുശ്രൂഷ
ക്കാർഎന്നുംശെംശാന്മാർഎന്നുംപറയുന്നവർധനകാൎയ്യങ്ങളെവി
ചാരിച്ചുരൊഗികളെയുംദരിദ്രന്മാരെയുംവൃദ്ധവിധവമാരെയും
നൊക്കിരക്ഷിച്ചുകൊണ്ടിരിക്കും—ഇപ്രകാരംപെണ്ണുങ്ങളിൽശുശ്രൂ
ഷഎല്ക്കുന്നസ്ത്രീകളുംഉണ്ടായി(രൊമ.൧൬)—അന്യൊന്യംവാദംഉ
ണ്ടായാൽസഭക്കാരിൽവല്ലവരെതെരിഞ്ഞെടുത്തുചാതിക്കാരം
പിടിപ്പാൻആക്കും—(൧.കൊ.൬)—ഈവകസാധാരണനടപ്പിന്നു
ഒക്കെക്കുംഎല്ലാസഭക്കാരുംഇഷ്ടപ്രകാരംകൊടുക്കുന്നധൎമ്മശെഖ
രധനത്താൽനിൎവ്വഹിച്ചുവരുന്നതു—മാസപ്പടിഇല്ലാഞ്ഞുസല്ക്രിയ
കൾക്കശുഷ്കാന്തിയെഉള്ളു(തീത.൩,൧൪—൧തിമ.൫,൧൭—രൊമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/42&oldid=187650" എന്ന താളിൽനിന്ന് ശേഖരിച്ചത്