താൾ:CiXIV28.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

ശ്രൂഷിച്ചുപൊറ്റിസഭയെനടത്തികൊണ്ടിരുന്നുഅതാതസഭക
ളിൽനിത്യകാൎയ്യവിചാരത്തിന്നുമൂപ്പന്മാർഉണ്ടു—പ്രെരിതന്മാർഎ
ല്ലാസഭകളെയുംപ്രത്യെകംതങ്ങൾസ്ഥാപിച്ചവറ്റെയുംകൂട്ടുമൂപ്പരാ
യിവിചാരിക്കും(൧.പെ.൫൧)—തങ്ങളുടെആദ്യഫലങ്ങളിൽനി
ന്നുഒന്നാമത്തെമൂപ്പന്മാരെതങ്ങൾനിശ്ചയിച്ചു(൧കൊ.൧൬,൧൬,൧൫)
കൈകളെശിരസ്സിൽവെച്ചുപ്രാൎത്ഥിച്ചുആത്മവരങ്ങളെഇറക്കിച്ചു
പണിക്കാക്കും(അപ.൧൪,൨൩)—സുവിശെഷകാരയതിമൊത്ഥ്യ
നുംതീതനുംമറ്റുംഇപ്രകാരംസഭാക്രമത്തിന്നുഅടിസ്ഥാനംഇടും
(തിമ.൫,൨൨)സഭക്കാരുടെസമ്മതംകൂടാതെഒന്നുംതന്നില്ലതാനും—
പ്രെരിതന്മാർമെലധികാരികൾഎങ്കിലുംതങ്ങളുടെമക്കളെതങ്ങ
ളൊടുസമന്മാർഎന്നുവിചാരിക്കും—അവൎക്കായിട്ടുപ്രാൎത്ഥിക്കുന്നതല്ലാ
തെതങ്ങൾ്ക്കായിട്ടുംപ്രാൎത്ഥിക്കെണംഎന്നപെക്ഷിക്കും—സഭകൾ്ക്കആ
ത്മദാനങ്ങളെകൊടുക്കുന്നതല്ലാതെഅവരൊടുവാങ്ങുവാനുംവാഞ്ഛി
ച്ചു(രൊമ.൧,൧൨)—മൂപ്പന്മാർആട്ടിങ്കൂട്ടത്തെഇടയന്മാരെപൊലെ
മെച്ചുകൊണ്ടു(൧പെത.൫.)അദ്ധ്യക്ഷവെലകഴിക്കും—അതിന്നു
സുറിയഭാഷയിൽകശീശഎന്നുംയവനവാക്കിൽഎപിസ്കൊപ
ൽഎന്നുംപെരുണ്ടു—മൂപ്പൻഎന്നതുംഅദ്ധ്യക്ഷൻഎന്നതുംഒന്നുത
ന്നെഎന്നുപലദിക്കിലുംസ്പഷ്ടമായിക്കാണാം(അപ.൨൦,൧൭.൨൮–
തിത.൧,൫–൭.ഫില—൧,൧–൧തിമ—൩,൧.൮)—ഇവൎക്കുസഭയി
ൽപഠിപ്പിക്കുന്നതുയൊഗ്യംഎങ്കിലും(തീത.൧,൯.൧തിമ.൫,൧൭)
പ്രധാനപ്രവൃത്തിഅല്ല.എല്ലാവിശ്വാസികളുംദൈവത്തിന്നുരാ
ജാക്കളുംആചാൎയ്യരുംആകുന്നതല്ലാതെപ്രവാചകംഉപദെശംവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/41&oldid=187648" എന്ന താളിൽനിന്ന് ശേഖരിച്ചത്