താൾ:CiXIV28.pdf/402

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൮

തുംഇല്ല— ഈവാദങ്ങളുടെഅനുഭവംഎന്തെന്നാൽദുയിച്ചസഭയി
ൽസ്നെഹം കുറഞ്ഞുഉപദെശസൂക്ഷ്മത്തിൽശ്രദ്ധവൎദ്ധിച്ചുവന്നുഅതു
കൂടാതെപലൎക്കുംസുവിശെഷത്തിൽമടിവുവന്നുപലബൊധകരുംപ്ര
ഭുക്കളെശങ്കിച്ചും കുഞ്ഞിക്കുട്ടികളെവിചാരിച്ചുംമെല്പെട്ടവരുടെകല്പ
നപ്രകാരം ഉപദെശംവസ്ത്രംഎന്നപൊലെമാറ്റുവാൻതുടങ്ങി— യെ
ശുവിതരും നിങ്ങൾകണ്ടുവൊപഴയമതത്തിൽമാത്രംതൎക്കമില്ലാത്ത
ഐകമത്യംഉണ്ടുഎന്നുചൊല്ലിപലരെചതിച്ചുംമുഖസ്തുതിവാഗ്ദത്ത
ങ്ങളാലും ഒരൊരൊപ്രഭുക്കളെവശീകരിച്ചുംനടന്നുമതസന്ധിലുഥരാ
നരൊടുചെയ്തിട്ടുണ്ടായിരിക്കും കല്വിന്യരൊടുഒരുനാളുംസന്ധിഉണ്ടാ
യിട്ടില്ലഎന്നുവാദിച്ചുഇരുവകക്കാരെവെവ്വെറെനിഗ്രഹിപ്പാൻ
ഒരുമ്പെടുകയുംചെയ്തു— യെശുവിതദാസന്മാരിൽ വിശിഷ്ടനായ
൧൫൮൬ – ൯൮ കരലിന്റെപുത്രനായ ൨ആം ഫിലിപ്പതന്നെ— അഛ്ശനൊടുഒന്നി
ച്ചുദുയിച്ചപടകളിൽനിന്നുമടങ്ങിവന്നസ്പാന്യർപലരുംസുവിശെഷ
ത്തെഗ്രഹിച്ചുസ്നെഹിച്ചപ്പൊൾഅവർപുതുനിയമം മുതലായപുസ്ത
കങ്ങളെനാട്ടുഭാഷയിൽആക്കിപരത്തുകയാൽഫിലിപ്പ്കൊപ
പരവശനായി ൧൨ പട്ടണങ്ങളിൽ അന്വെഷണചിതകളെസ്ഥാപി
ച്ചുആണ്ടുതൊറുംസുവിശെഷക്കാരെകൂട്ടമായിദഹിപ്പിച്ചു— കരലി
ന്റെഅന്ത്യദിവസങ്ങളിൽ അവനൊടുസത്യാശ്വാസംപറഞ്ഞതൊ
ലെത് മെലദ്ധ്യക്ഷനായകറഞ്ചയെമരണപൎയ്യന്തംതടവിൽപാൎപ്പി
ച്ചുപലരെയും ആട്ടിസ്വന്തപുത്രനെയുംഅന്വെഷകരുടെവാളിൽ
എല്പിച്ചുപരമാൎത്ഥജ്യൊതിയെസ്പാന്യയിൽ കൊടുക്കയുംചെയ്തു—
എങ്ക്ലന്തിലെദുഷ്ടരാജാവുംപാപ്പാവുംആയ ൮ആം ഹെന്രിമരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/402&oldid=188322" എന്ന താളിൽനിന്ന് ശേഖരിച്ചത്