താൾ:CiXIV28.pdf/385

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൧

സ്തന്തീനപുരിഖല്ക്കെദൊൻ എന്നസാധാരണസംഘവെപ്പുകളിൻപ്ര
കാരംത്രിത്വത്തെയുംക്രിസ്തുവിൻരണ്ടുസ്വഭാവങ്ങളെയുംമനുഷ്യവീ
ഴ്ചയെയുംകരുണയാലുള്ളഎഴുനീല്പിനെയുംസമ്മതിച്ചുഅരീയക്കാ
ർപെലാഗ്യർമറുസ്നാനക്കാർമുതലായവരുടെദുൎബ്ബൊധനകളെതള്ളി
സൎവ്വകാലത്തുംവെദപ്രകാരംദെവസഭയിൽഉള്ളവിശ്വാസത്തെ
ഉയൎത്തിയതല്ലാതെ— രൊമയിൽനിന്നുസങ്കല്പിച്ചിട്ടുനുഴഞ്ഞുവന്ന
പുതുമകളെഇവ്വണ്ണംആക്ഷെപിച്ചിരിക്കുന്നു— സഭക്കാൎക്കതിരുപാ
നീയംനിഷെധിക്കപട്ടക്കാരുടെവിവാഹംതടുക്കമീസാരാധനമരി
ച്ചവൎക്കുംജീവികൾ്ക്കുംവെണ്ടിപാപബലിയാക്കുകപട്ടക്കാരൻപാപം
വെവ്വെറെഎറ്റുപറയിക്കനൊമ്പുമുതലായപാരമ്പൎയ്യവെപ്പുക
ളെകല്പിക്കസന്യാസനെൎച്ചകളെമുഖ്യമാക്കുകഅദ്ധ്യക്ഷന്മാർസ
ഭയിൽകൎത്തൃത്വംനടത്തുകഈവകഎല്ലാം ഔഗുസ്പുരിസ്വീകാരത്തി
ൽ വെദസാക്ഷ്യങ്ങളാലുംപുരാണപിതാക്കന്മാരുടെവചനങ്ങളാലും
തള്ളികിടക്കുന്നു— ആയത്എല്ലാംവായിച്ചുകെട്ടാറെകൈസരും ൧൫൩൦ {ജൂൻ ൨൫}
മഹാലൊകരുംവിസ്മയിച്ചുഔഗുസ്പുരിഅദ്ധ്യക്ഷൻഇത്എല്ലാം
കാൎയ്യംതന്നെഎന്നുക്ഷണത്തിൽസമ്മതിക്കയുംചെയ്തു—പലരാ
ജദൂതന്മാരും ആസ്വീകാരംമറുഭാഷയിൽ ആക്കിതാന്താങ്ങ
ടെസ്വാമികൾ്ക്ക അയക്കയുംചെയ്തു— ഇങ്ങിനെസഭകൾ്ക്കപുതുതായി
സാധിച്ചഉപദെശചുരുക്കംഗുണീകരണത്താലുള്ളഫലങ്ങളിൽമു
ഖ്യമായത്എന്നുപറയാം— അതിന്നുസുവിശെഷം നടക്കുന്നസകല
നാടുകളിൽനിന്നും ക്രമത്താലെസമ്മതംവന്നിരിക്കുന്നു—

ഇങ്ങിനെഅറിയിച്ചവിശ്വാസത്തെകൈസൎക്ക ഉപായത്താലുംപെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/385&oldid=188290" എന്ന താളിൽനിന്ന് ശേഖരിച്ചത്