താൾ:CiXIV28.pdf/379

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൫

ദെവസംഭാഷണത്താൽസകലവുംഗ്രഹിച്ചുകൊള്ളെണംഎന്നുവാ
ദിച്ചുമെലങ്ക്തൊനെയുംസഹ്സപ്രഭുവെയുംഭ്രമിപ്പിച്ചുവെച്ചപ്പൊൾ
ലുഥർഎകാന്തവാസത്തെസഹിയാഞ്ഞുപിശാച്നിന്നെ സകലവുംമ
റിച്ചുവെപ്പാനുംസുവിശെഷത്തിന്നുഅപവാദംവരുത്തുവാനുംനൊ
ക്കുന്നുഎന്നുകണ്ടുപ്രഭുവിന്റെകല്പനകൂടാതെപിത്തമ്പൎക്കിൽമ
ടങ്ങിവന്നുശക്തിയുള്ളപ്രസംഗങ്ങളാൽകലക്കത്തെശമിപ്പിച്ചുപ്രവാ ൧൫൨൨ {മാൎച്ച}
ചകരൊടുഎതിർപൊരുതുസാധുക്കളെഉറപ്പിക്കയുംചെയ്തു—

അന്നുമുതൽസകലവും പുതുക്കെണംഎന്നല്ലവെദത്തിന്നുപ്രതികൂ
ലമായതുമാത്രം മാറ്റിസൂക്ഷ്മത്തൊടെനടക്കെണംഎന്നുലുഥൎക്കുംസ്നെ
ഹിതന്മാൎക്കും നന്നായിതൊന്നിഇടിക്കുന്നതിന്നല്ലനടുന്നതിന്നധികംഅ
ദ്ധ്വാനിക്കയും ചെയ്തു— മെലങ്ക്തൊൻ ക്രിസ്തൊപദെശസംക്ഷെപം
ചമെച്ചുവിദ്വാന്മാൎക്കആശ്ചൎയ്യം ജനിപ്പിച്ചുലുഥർസുവിശെഷംദുയി
ച്ചഭാഷയിൽ ആക്കിഅച്ചടിപ്പിച്ചുപരത്തിവായിപ്പിച്ചുവ്യാഖ്യാ
നിക്കയുംചെയ്തു—

പുറത്തുനിന്നുള്ളവിരൊധംഎകദെശംഅടങ്ങികൈസർയുദ്ധത്തി
ന്നുപുറപ്പെട്ടശെഷം പ്രഭുകൂട്ടം രാജ്യത്തെനടത്തിശാന്തതയൊടെ
സുവിശെഷത്തെഅറിയിച്ചാൽചെതംഇല്ലഎന്നുതീൎച്ചകല്പിക്കയുംചെ
യ്തു— ആറാംഹദ്രിയാൻ പാപ്പാസഭെക്കവളരെകെടുപിടിച്ചിരിക്കുന്നു ൧൫൨൧ – ൨൩
സത്യം ഞാൻ ഗുണീകരണത്തിന്നുനൊക്കാംഎന്നുനല്ലമനസ്സൊടെഅ
റിയിച്ചപ്പൊൾ പ്രഭുകൂട്ടക്കാർദുയിച്ചരുടെസങ്കടങ്ങൾ നൂറുംബൊധി
പ്പിച്ചുമാറ്റംചൊദിച്ചുപാപ്പാവുംചിലതഅനുസരിപ്പാൻവിചാരിച്ചാ
റെരൊമക്കാർവിരൊധിച്ചുഅസഹ്യപ്പെടുത്തുകയാൽഅവൻദുഃഖി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/379&oldid=188280" എന്ന താളിൽനിന്ന് ശേഖരിച്ചത്