താൾ:CiXIV28.pdf/378

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൪

റെകഴികയില്ലദൈവംസഹായംഎന്നുപറഞ്ഞു— അതിനാൽദുയിച്ച
ലൊകർപലൎക്കുംസന്തൊഷംതൊന്നികൈസർമുതലായസ്പാന്യർഅ
വൻകൊംസ്തഞ്ചിലെസാധാരണസംഘവെപ്പുകളെയുംതള്ളുന്നുവല്ലൊ
എന്നുവിസ്മയിച്ചുഭ്രാന്തൻ എന്നുംവെദങ്കള്ളൻഎന്നുംശപിച്ചുപാ
പ്പാവുമായികറാർ ഉറപ്പിച്ചുലുഥരെരാജ്യത്തിൽ നിന്നുംസഭയിൽനി
ന്നുംഛെദിച്ചുകളഞ്ഞുപുസ്തകങ്ങളെദഹിപ്പിച്ചുഇനിഅദ്ധ്യക്ഷന്മാർ
ശൊധനചെയ്തിട്ടല്ലാതെആരുംഒന്നുംഅച്ചടിപ്പിക്കരുതഎന്നുക
ല്പിക്കയുംചെയ്തു— ലുഥരെആത്മാവെദൈവത്തിൽഭരമെല്പിച്ചു
മടങ്ങിപൊകുമ്പൊൾസഹ്സപ്രഭുദയവിചാരിച്ചുആളുകളെഅയച്ചു
അവനെ ആരും അറിയാത്തഒരുകൊട്ടയിൽഒളിപ്പിക്കയുംചെയ്തു—
അനെകർലുഥർമരിച്ചുഎന്നുനിരൂപിച്ചുസങ്കടപ്പെടുകയുംമറ്റവ
ർഅഞ്ചിവിറെക്കയുംചെയ്യുമ്പൊൾപിത്തമ്പൎക്കിലുള്ളവർ ലുഥരെ
കൂടാതെഗുണീകരണത്തെശുഷ്കാന്തിയൊടെനടത്തികൊണ്ടിരുന്നു—
പട്ടക്കാർചിലർവിവാഹംചെയ്വാന്തുടങ്ങിഅതിൽഒരുത്തൻതടവി
ൽഅകപ്പെട്ടുമരിച്ചുപിന്നെചിലസന്യാസികൾമഠംവിട്ടുതൊഴിൽ
ചെയ്തുപജീവനം കഴിച്ചുപലരുംമീസാരാധനയെതള്ളിപള്ളിയിൽ
വെച്ചുസാഹസംതുടങ്ങിപട്ടക്കാരെപരിഹസിച്ചു— ചിലർ ശിശുസ്നാന
ത്തെനിരസിച്ചുപ്രവാചകന്മാരായിഎഴുനീറ്റുകരൽസ്തത്ത്എന്നവി
ദ്യാലയഗുരുവെവശമാക്കിയപ്പൊൾപള്ളിബിംബങ്ങളെതകൎപ്പാൻ
തുനിഞ്ഞു അധികാരികൾ സമ്മതിക്കാഞ്ഞാൽസഭക്കാർതങ്ങളാൽ
ആകുന്നെടത്തൊളംഇടൎച്ചകളെനീക്കെണംഎന്നുപദെശിച്ചുതാ
ബൊൎയ്യരെപൊലെലൊകവിദ്യയുംതള്ളിഎഴുത്തുപള്ളികൾവെണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/378&oldid=188278" എന്ന താളിൽനിന്ന് ശേഖരിച്ചത്