താൾ:CiXIV28.pdf/371

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൭

കാപ്പിരികളെഅടിമകളായിവാങ്ങികടത്തിമൃഗങ്ങളെപൊലെ
അദ്ധ്വാനിപ്പാറാക്കികുടിയെറ്റുവാൻതുടങ്ങി–ൟയുരൊപ്യപാതകം
ഇന്നുവരെയുംഒടുങ്ങിഇല്ലകഷ്ടം–പൊൎത്തുഗീസർഅഫ്രിക്കയു
ടെകടല്പുറത്തുഒടിതെക്കെതലചുറ്റിമലയാളത്തിൽവന്നുപൊന്നല്ല൧൪൯൮
മുളകുകറുപ്പമുതലായഹിന്തുചീനച്ചരക്കുകളെവാങ്ങിഅറവികളു
ടെകച്ചവടവുംകപ്പലൊട്ടവുംമുടിച്ചുഹിന്തുകടലിൽവാണുഅഫ്രിക്ക
ആസ്യതീരങ്ങളിലുംനിൎബ്ബന്ധത്താൽവിശ്വാസത്തിന്റെവെഷ
ത്തെധരിപ്പിക്കയുംചെയ്തു–അന്നുമുതൽകൊണ്ടുദൂരദെശങ്ങ
ൾക്കകപ്പലൊട്ടവുംസൎവ്വലൊകലിപ്സയുംയുരൊപ്യൎക്കസാമാന്യമായി
ചമഞ്ഞുതുടങ്ങി–ക്രിസ്തുവിന്നുവെണ്ടിഅല്ലപൊന്നിന്നുവെണ്ടികഠി
നമായപ്രയത്നങ്ങൾചെയ്തുവന്നു–സഭെക്കുഗുണീകരണംവരാഞ്ഞാൽ
യുരൊപ്യർതൊക്കുംവെടിമരുന്നുംറാക്കുപറങ്കിപ്പുണ്ണുഅന്വെഷ
കകൂട്ടങ്ങൾപാപ്പാദാസ്യംമുതലായവിഷയങ്ങൾഅല്ലാതെയെശുവി
ങ്കലെകരുണാസത്യനിക്ഷെപങ്ങളെപുറത്തുള്ളവൎക്കുവരുത്തുവാ
ൻഒരുവഴിയുംഇല്ലായിരുന്നു–

രണ്ടാംയൂല്യൻരൊമാരാജ്യംഅനന്തപടകളാലുംകൌശലങ്ങളാ൧൫൦൩–൧൩
ലുംവൎദ്ധിപ്പിപ്പാൻഅദ്ധ്വാനിച്ചുപാപ്പാഅരുത്എന്നുവിധിക്കുന്നഫ്രാ
ഞ്ചിരാജാവെതൊല്പിച്ചുകെഫാപള്ളിയെശൊഭയാക്കികെട്ടെണ്ടെതി
സ്പാന്യരുംപൊൎത്തുഗീസരുംഈപുതുരാജ്യങ്ങൾനിമിത്തംഇടഞ്ഞ
പ്പൊൾആഅലക്ഷന്തർപാപ്പാതന്നെഒരുഭൂമിപടംവരുത്തിരൂപ
ൽകൊണ്ടുഒരുവരവരെച്ചുഇത്രദൈവംനിങ്ങൾക്കകല്പിച്ചഅതി
രാകുന്നുഎന്നുവിധിച്ചുപ്രമാണിപ്പിക്കയുംചെയ്തു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/371&oldid=188265" എന്ന താളിൽനിന്ന് ശേഖരിച്ചത്