താൾ:CiXIV28.pdf/352

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൮

യ്‌വരുന്നുഎന്നുപ്രസംഗിച്ചുസഞ്ചരിക്കുമ്പൊൾഅന്വെഷകൾപിടി
ച്ചുവിസ്തരിച്ചുഒരുപട്ടണത്തിൽവെച്ചു൯൧പെരെദഹിപ്പിച്ചിട്ടും
അവർപിന്നെയുംപിന്നെയുംയാത്രയായിസഭാക്ഷയത്തെആ
ക്ഷെപിച്ചുജനങ്ങളിൽഗുണീകരണദാഹത്തെജ്വലിപ്പിക്കയും
ചെയ്തു–

പിന്നെസന്യാസംആഗ്രഹിക്കുന്നപലസാധുക്കളുംഉണ്ടുഅന്നുള്ളമ
ഠങ്ങളിൽആത്മജീവൻകാണായ്കയാൽചിലഫൊല്ലന്തക്കാർസഹ
വൎത്തിത്വംഎന്നജീവനംതുടങ്ങി–ഇവ്വണ്ണംഗ്രൊത്തഎന്നദിവ്യാ
✣൧൩൮൪ഭിഷെകമുള്ളമൂപ്പൻമറ്റുള്ളഭ്രാതാക്കളൊടുഒന്നിച്ചുപാൎത്തുവായ
നധ്യാനംപ്രാൎത്ഥനഎന്നീവകയിൽഎല്ലാംകൂടിശ്രമിച്ചുനാട്ടുകാ
രൊടുപ്രസംഗിപ്പാനുംബാലമ്മാരെപഠിപ്പിപ്പാനുംവെദംപകൎത്തുപ
രത്തുവാനുംതുടങ്ങി–ഹസ്താൎപ്പണംഇല്ലാത്തഭക്തമ്മാരുംഅപ്ര
കാരംതന്നെഭ്രാതൃഗൃഹങ്ങളെഉണ്ടാക്കിവസ്തുവകകളെയുംവെല
തൊഴിലുകളേയുംപൊതുവിലാക്കിദീനക്കാരെയുംദരിദ്രരെ
യുംസെവിച്ചുകൊണ്ടിരുന്നു–വെറുതെസഞ്ചരിപ്പാനുംഇരന്നുപൊ
വാനുംസമ്മതംഇല്ലഘൊഷമുള്ളനെൎച്ചയുംഇല്ലധനപ്രാപ്തിക്കല്ല
വൃത്തിക്കുമതിയായവെലയെഉള്ളു–സ്വാസാക്കളുംഅപ്രകാരംത
ന്നെവെറെവീടുകളിൽപാൎത്തുശുദ്ധിഭക്തിസ്നെഹസെവക
ളെപ്രമാണമാക്കിപൊന്നു–ഈസഹവൎത്തികൾലൊകശ്രുതിയും
തൎക്കജയവുംമടിയുംഒഴിച്ചുയെശുവെഅനുഗമിപ്പാൻഉത്സാഹി
ച്ചു–മൂഢസ്ന്യാസികൾഅവരുടെനിൎമ്മലതകണ്ടുഅസൂയപ്പെട്ടുഅ
ന്വെഷകരുംഹിംസിച്ചുതുടങ്ങിയാറെഅവരെഅസഹ്യപ്പെടു


44

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/352&oldid=188229" എന്ന താളിൽനിന്ന് ശേഖരിച്ചത്